താൾ:CiXIV268.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ക്രിസ്തിയൻവളരെസമയംഇങ്ങിനെദുഃഖിച്ചുനടന്നശെഷംമരണ
നിഴലിന്റെതാഴ്വരയിൽസഞ്ചരിച്ചാലുംനീഎന്റെകൂടെഇരിക്കകൊണ്ടുഞാ
ൻഒർആപത്തുംഭയപ്പെടുന്നില്ല(സങ്കീ,൨൩,൪)എന്നമുന്നടന്നൊരുമനുഷ്യ
ന്റെവാക്കുകെട്ടുസന്തൊഷിച്ചുഞാൻതന്നെഅല്ലദൈവത്തെഭയപ്പെ
ടുന്നമറ്റുംപലജനങ്ങളുംൟതാഴ്വരയിൽസഞ്ചരിക്കുന്നുണ്ടു—പിന്നെ
ഇരുട്ടുംസങ്കടവുമുള്ളൟസ്ഥലത്തുതന്നെദൈവംഅവരൊടുകൂടഉണ്ടാ
കകൊണ്ടുദിക്കിന്റെദൊഷംനിമിത്തംഅത്അറിവാൻപാടില്ലെങ്കി
ലുംഅവൻഎന്റെകൂടയുംഇരിക്കുംനിശ്ചയംഅതുകൂടാതെവെഗംനട
ന്നുമുമ്പിലുള്ളവരൊടുചെൎന്നുനടക്കാംഎന്നുവിചാരിച്ചത്ആശ്ചാസമായി
വന്നുമുമ്പിൽനടന്നവനെവിളിച്ചുഎങ്കിലുംഇവനുംഞാൻഏകനായി
ൟസ്ഥലത്തൂടെസഞ്ചരിക്കുന്നുഎന്നുവിചാരിച്ചുഉത്തരംപറഞ്ഞില്ലഅ
ങ്ങിനെഇരിക്കുമ്പൊൾനെരംപുലൎന്നുഅവൻമരണനിഴലിനെപ്രഭാത
കാലമാക്കിമാറ്റി(അമൊ.൫,൮)എന്നുക്രിസ്തിയനുംപറഞ്ഞു—വെളിച്ച
മായശെഷംതാൻരാത്രിയിൽകടന്നുവന്നകഷ്ടങ്ങളെപ്രകാശത്തിൽകാ
ണ്മാൻതിരിഞ്ഞുനൊക്കിയപ്പൊൾഇരുപുറവുംകുഴിപൊയ്കദുൎഘടവഴിഭൂ
തപിശാചങ്ങൾഎന്നിവയൊക്കെസ്പഷ്ടമായികണ്ടു—അവപകൽസമയ
ത്തുഅടുക്കെവരുന്നില്ലദൂരെപാൎക്കുന്നെങ്കിലുംഅവൻഅന്ധകാരത്തിൻനി
ന്നുഅഗാധകാൎയങ്ങളെവെളിച്ചത്താക്കുന്നുമരണനിഴലിനെപ്രകാശത്തി
ലെക്ക്പുറപ്പെടുവിക്കയുംചെയ്യുന്നു(യൊബ.൧൩,൨൨)എന്നവചനപ്ര
കാരംഅവന്നുവെളിവായിവന്നു—

അപ്പൊൾക്രിസ്തിയൻസന്തൊഷിച്ചുഞാൻഇപ്പൊൾവെളിച്ചത്തുകണ്ടആ
സകലസങ്കടങ്ങളിൽകൂടിയുംരാത്രിസമയംനടന്നുഎങ്കിലുംനശിച്ചില്ലജീവ
നൊടെതന്നെഇരുന്നത്എത്രയുംവിസ്മയംഎന്നുവിചാരിക്കുന്നെരംസൂൎയ്യ
ൻഉദിച്ചു—അവൻഇനിനടക്കെണ്ടുന്നവഴിമുമ്പിലത്തെക്കാൾഅധികംദു
ൎഘടമാകകൊണ്ടുസൂൎയ്യപ്രകാശത്താൽവന്നദെവാനുഗ്രഹംഎത്രയുംവലി
യതായിരുന്നു—അവൻനിന്നസ്ഥലംതുടങ്ങിതാഴ്വരയുടെഅതിരൊളംവഴി
എല്ലാംകണിവലകുഴിമുതലായവിഘ്നങ്ങൾനിറഞ്ഞിരുന്നുരാത്രിഎങ്കിൽ
ആയിരംപ്രാണങ്ങൾഉണ്ടുഎങ്കിലുംനശിക്കുമായിരുന്നു—നിശ്ചയംപകലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/58&oldid=189171" എന്ന താളിൽനിന്ന് ശേഖരിച്ചത്