താൾ:CiXIV268.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

അറിയാതെഇരുന്നു—

താഴ്വരയുടെനടുവിലുംവഴിസമീപത്തുംഇരിക്കുന്നനരകവാതിലൊളംഎ
ത്തിയാറെമഹാശബ്ദത്തൊടെഅഗ്നിജ്വാലകളുംപുകയുംതീപ്പൊരികളുംഅ
സംഖ്യമായിചുറ്റുംപാറിതെറിച്ചത്‌കൊണ്ടുംക്രിസ്തിയൻഞാൻഇനിഎന്തു
ചെയ്യെണ്ടുഅപ്പൊല്യനെവാളാൽജയിച്ചു എങ്കിലുംഅതിനാൽഇവി
ടെഎന്തുപകാരംവന്നുഎന്നുവിചാരിച്ചുവാൾഉറയിലിട്ടുസൎവ്വപ്രാൎത്ഥനഎ
ന്നആയുധംധരിച്ചുകൎത്താവെഎന്റെആത്മാവിനെരക്ഷിക്കെണമെ—
എന്നുവിളിച്ചുനടന്നുഎന്നിട്ടുംജ്വാലകൾഅവന്റെനെരെജ്വലിച്ചു
കൊണ്ടിരുന്നതുമല്ലാതെഭയങ്കരശബ്ദങ്ങളുംപാച്ചലുംകെട്ടുഞാൻചവി
ട്ടുകൊണ്ടുതകൎന്നുപൊകുംഎന്നുചിലപ്പൊൾവിചാരിച്ചുദുഃഖിച്ചു—ഇങ്ങിനെ
ചിലനാഴികമഹാസങ്കടത്തൊടെനടന്നശെഷംആൎപ്പുംവിളിയും
കെട്ടുപിശാചസൈന്യംവരുന്നുണ്ടെന്നുവിചാരിച്ചുസ്തംഭിച്ചുഇനിഎന്തു
വെണ്ടുമടങ്ങിപൊകയൊമുമ്പൊട്ടുനടക്കയൊഏതുനല്ലൂഎന്നുനിനച്ചു
ഒരുസമയംമടങ്ങിപ്പൊവാൻഭാവിച്ചുഎങ്കിലുംഉടനെഅതുകാൎയ്യമല്ല
വഴിഅധികംനടന്നുസങ്കടങ്ങളുംവളരെസഹിച്ചതല്ലാതെതിരിച്ചുപൊ
യാൽകുഴിയിലൊപൊയ്കയിലൊവീഴുവാൻസംഗതിഉണ്ടാകുംഎന്നൊ
ൎത്തുഇനിയുംതന്നെനടന്നുകൊണ്ടിരിക്കുമ്പൊൾപെയ്കൾഅടുത്തുവന്ന
സമയത്ത്ഞാൻകൎത്താവിന്റെശ ക്തിയിൽനടക്കുംഎന്നവൻമഹാശ
ബ്ദത്തൊടെനിലവിളിച്ചാറെഅവർഭ്രമിച്ചുമണ്ടിപ്പൊയി—

ഇങ്ങിനെയുള്ളകഷ്ടങ്ങളാൽക്രിസ്തിയൻവളരെകലങ്ങിവലഞ്ഞുസ്വശ
ബ്ദംപൊലുംതിരിച്ചറിയാതിരിപ്പാനായിവിഷമിച്ചുനരകത്തിന്റെവാ
തിൽകടന്നപ്പൊൾതന്നെഒരുദുൎഭൂതംപതുക്കെഅവന്റെപിറകിൽ
വന്നുപലദൂഷണവാക്കുകളെചെവിയിൽമന്ത്രിച്ചതുതന്റെമനസ്സിൽനി
ന്നുതന്നെഉൾപ്പെട്ടുവരുന്നുഎന്നുവിചാരിച്ചുമഹാസങ്കടത്തിലായിഅ
യ്യൊഎന്റെകൎത്താവിനെഞാൻദുഷിച്ചുവൊഎന്നുചൊല്ലിദുഃഖിച്ചു
കൊണ്ടിരുന്നുആദൂഷണങ്ങളുടെകാരണംഅവൻഅന്നുഅറിഞ്ഞി
ല്ലഅവറ്റെകെൾക്കാതിരിക്കെണ്ടതിന്നുചെവിപൊത്തുവാൻആ
വശ്യംഎന്നഓൎത്തതുമില്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/57&oldid=189169" എന്ന താളിൽനിന്ന് ശേഖരിച്ചത്