താൾ:CiXIV268.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

വൎത്തമാനംഅറിയിപ്പാൻസംഗതിവരികയില്ലയായിരുന്നു—

ക്രിസ്തി—എന്നാൽനിങ്ങൾകണ്ടതെന്തു—

അവർ—ഞങ്ങൾമരണനിഴലിന്റെതാഴ്ചവരയിൽഎത്തുമാറായികഷ്ട
ങ്ങളിലകപ്പെടുംമുമ്പെഅവറ്റെകണ്ടതുഞങ്ങളുടെഭാഗ്യം

ക്രിസ്തി—എന്നാൽനിങ്ങൾകണ്ടതുപറയരുതൊ—

അവർ—പറയാംൟതാഴ്വരകരിപൊലെകറുത്തതുംദുൎഭൂതപിശാചു
കൾപെരിമ്പാമ്പുകൾഎന്നിവനിറഞ്ഞതുംചങ്ങലഇട്ടുപ്രാണസ
ങ്കടമായജനങ്ങളുടെകരച്ചലുംനിലവിളിയുംകെട്ടതല്ലാതെ
ഭയങ്കരമായകാൎമ്മെഘങ്ങളുംകലാപത്തിന്റെചിറകുകളും
മീതെകാണ്മാൻഉണ്ടുചുരുക്കിപറഞ്ഞാൽഅവിടെഎല്ലാം
ഘൊരവുംക്രമക്കെടുമായിരിക്കുന്നുസത്യം—

ക്രിസ്തി—എന്നാലുംവാഞ്ഛിതസ്ഥലത്തെക്കപൊവാൻഎന്റെവഴിഇ
ത്തന്നെഎന്നുപറഞ്ഞാറെ അവർഅതുനിന്റെഇഷ്ടംഞങ്ങ
ൾമറ്റൊരുവഴിയെഅന്വെഷിക്കും എന്നുചൊല്ലിപൊയശെ
ഷംക്രിസ്തിയൻവാളൂരിപിടിച്ചുമുമ്പൊട്ടുതന്നെനടന്നുകൊ
ണ്ടിരുന്നുഅനന്തരംഞാൻസ്വപ്നത്തിൽക്രിസ്തിയന്റെവഴിയെ
നൊക്കിഇതാവലത്തുഭാഗത്തുഎത്രയുംവിസ്താരമുള്ളഒരുകുഴി
അതിലെക്കപണ്ടെകണ്ണുകാണാത്തവർകുരുടന്മാരെന
ടത്തിഇരുവരുംവീണുനശിക്കയുംചെയ്തു—ഇടഭാഗത്തുഒരുപൊയ്ക
ഉണ്ടുഅതിൽഒരുനീതിമാൻഅകപ്പെട്ടാലുംഉറച്ചുനില്പാനായി
നിലംകിട്ടുന്നില്ലദാവീദ്രാജാവ്ഒരിക്കൽആയതിൽവീണുശ
ക്തിമാനായവൻഅവനെകരെറ്റീല്ലെങ്കിൽസംശയംകൂടാ
തെമുങ്ങിപൊകുമായിരുന്നു(സങ്കീ.൪൦,൧,൨)

വഴിയുംമഹാദുൎഘടമാകകൊണ്ടുക്രിസ്തിയൻവളരെദുഃഖിച്ചുഇരുളിൽ
അവൻതപ്പിത്തപ്പിനടന്നുകുഴിയെസൂക്ഷിച്ചുപൊയ്കയിൽഅകപ്പെടാ
തിരിപ്പാൻനൊക്കിയപ്പൊൾകുഴിയിൽവീഴുമാറായിഇങ്ങിനെഅവൻ
നടന്നുവീൎത്തുവഴിനല്ലവണ്ണംകാണായ്കകൊണ്ടുഒരുകാൽഇങ്ങൊട്ടുവലി
ച്ചനെരംഅതുഎവിടെയൊഎതിന്മെലൊവെക്കെണ്ടുഎന്നുപലപ്പൊഴും

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/56&oldid=189167" എന്ന താളിൽനിന്ന് ശേഖരിച്ചത്