താൾ:CiXIV268.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

വന്ദ്യനായമികയെൽ
താൻമുറിച്ചഅവന്റെമെൽ
എൻതുണെക്കുസമൻഎവൻ
എന്നുംവാഴ്കസത്യദെവൻ—എന്നുപാടുകയുംചെയ്തു—

അതിന്റെശെഷംഒരുത്തൻവന്നുജീവവൃക്ഷത്തിന്റെഇലകൾകൊ
ടുത്തുഅവറ്റെക്രിസ്തിയൻവാങ്ങിപൊരിൽഏറ്റമുറിവുകളിൽകെട്ടി
സൌഖ്യമായശെഷംഅസാരംഅപ്പവുംതിന്നുവീഞ്ഞുംഅല്പംകുടിച്ചു
ഇനിയുംവല്ലശത്രുവരുവാൻസംഗതിഉണ്ടുഎന്നുവിചാരിച്ചുവാളുംകൈ
യിൽപിടിച്ചുആതാഴ്വരകടന്നുപൊവൊളത്തിന്നുംഅപ്പൊല്യനാൽവെ
റൊരുഉപദ്രവംഉണ്ടായില്ല—

മരണനിഴലിന്റെതാഴ്വരവിനയതാഴ്വരയൊടുചെൎന്നിരിക്കകൊണ്ടും
വാനൂർവഴിഅതിന്റെനടുവിൽകൂടിയതാകകൊണ്ടുംക്രിസ്തിയന്നുഅ
തിലുംകൂടിപൊവാൻആവശ്യമായിരുന്നുആതാഴ്വരഒരുവനവുംകാട്ടു
വെളിയുംകുഴിയുംചുട്ടമണ്ണുംമരണഛായയുമുള്ളദെശവുംക്രിസ്തിയാനിയല്ലാ
തെഒരുത്തനുംകടക്കാതെയുംഒരുമനുഷ്യൻപാൎക്കാതെയുംഉള്ളസ്ഥലമാകു
ന്നുഎന്നുയറമിയദീൎഘദൎശിപറഞ്ഞു(യിറമി൨,൬)അപ്പൊല്യനുമായിട്ടുള്ള
പടയിൽഉണ്ടായകഷ്ടങ്ങളെക്കാൾവലിയസങ്കടംക്രിസ്തിയന്നുഅവിടെവ
ന്നുഎന്നുടനെകാണ്മാൻസംഗതിയുണ്ടാകും—

ക്രിസ്തിയൻമരണനിഴലിന്റെതാഴ്വരയുടെഅതിരിലെത്തിയപ്പൊൾക
നാൻരാജ്യത്തെകുറിച്ചുപണ്ടുദുഷ്ക്കീൎത്തിയുണ്ടാക്കിയവരുടെപുത്രന്മാരായ
രണ്ടാൾഎതിരെപാഞ്ഞുവന്നു—

ക്രിസ്തി—അവരെകണ്ടപ്പൊൾനിങ്ങൾഎവിടെപൊകുന്നവർഎന്നു
ചൊദിച്ചു—

അവർ—മടങ്ങിപൊനീജീവനെയുംസുഖത്തെയുംഅല്പംപൊലുംവിചാ
രിച്ചാൽമടങ്ങിവരിക—

ക്രിസ്തി—എന്തിന്നുകാൎയ്യംഎന്തു—

അവർ—കാൎയ്യമൊകഴിയുന്നെടത്തൊളംഈവഴിയിൽനടന്നുഞങ്ങ
ൾഇനിയുംഅല്പംമാത്രംഅങ്ങൊട്ടുപൊയെങ്കിൽമടങ്ങിവന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/55&oldid=189165" എന്ന താളിൽനിന്ന് ശേഖരിച്ചത്