താൾ:CiXIV268.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

ശെഷംമുറിവുകളാലുംചൊരവീഴ്ചയുംഅതിക്രമിച്ചുതളൎന്നതഅപ്പൊല്യൻക
ണ്ടടുത്തുഘൊരമായിഅടിച്ചുകുത്തിമല്ലുകെട്ടിയപ്പൊൾക്രിസ്തിയൻവീണു
വാളുംകൈവിട്ടുപ്രാണഛെദംവരുംഎന്നുവിചാരിച്ചുഅങ്ങിനെഇരി
ക്കുമ്പൊൾരാക്ഷസൻസന്തൊഷിച്ചുആൎത്തുഅവനെതച്ചുകൊല്ലുവാ
ൻകുന്തംഓങ്ങിയപ്പൊൾക്രിസ്തിയൻക്ഷണത്തിൽകൈനീട്ടിവാളുംപിടി
ച്ചുഹാവൈരിയെസന്തൊഷിക്കരുതെഞാൻവീണുഎങ്കിലുംഎഴുനീല്ക്കും
എന്നുപറഞ്ഞുരണ്ടാമതുംകലഹംഅതിഘൊരമായിതുടങ്ങിരാക്ഷസ
നെഒന്നുവെട്ടിമുറിഎല്പിച്ചുകൊണ്ടുപൊരുതുഇവന്നിൽഒകയുംനമ്മെ
സ്നെഹിച്ചവന്മൂലമായിനാംഎറ്റവുംജയംകൊള്ളുന്നു(രൊമ൮,൩൭)
എന്നൊൎത്തുവിളിച്ചാറെഅപ്പൊല്യൻപറന്നുഓടിപൊകയുംചെയ്തു—

ഈപൊരിൽഒക്കയുംഅപ്പൊല്യന്റെഭയങ്കരശബ്ദങ്ങളുംആൎപ്പുവിളി
യുംമറ്റുംകെട്ടവൎക്കത്രെഅറിഞ്ഞുകൂടുംഅപ്രകാരവുംക്രിസ്തിയന്റെ
ഞരക്കവുംകരച്ചലുംവലുതായിരുന്നുഇരുമുനമൂൎഛ്ശയുള്ളവാൾകൊണ്ടു
രാക്ഷസനെമുറിച്ചശെഷംഅത്രെകുറയപ്രസാദിച്ചുമെല്പെട്ടുനൊക്കു
വാൻസംഗതിവന്നുഇങ്ങിനെയുള്ളയുദ്ധംഞാൻഒരുനാളുംകണ്ടില്ല
നിശ്ചയം—

അതിന്റെശെഷംക്രിസ്തിയൻസിംഹവായിൽനിന്നുഎന്നെരക്ഷിച്ച
വന്നും അപ്പൊല്യനെജയിപ്പാൻസഹായിച്ചവന്നുംസ്തൊത്രംഭവി
ക്കട്ടെഎന്നുപറഞ്ഞു—

ബെൾജബുൽപിശാചുസ്വാമി
നിത്യംഎൻസംഹാരകാമി
ഇന്നൊരുസന്നദ്ധനെ
എന്റെനെരെവിട്ടതെ
കഷ്ടംകഷ്ടംഎന്തുയുദ്ധം
ഉൾപുറംഎത്രയുദ്ധം
സൎവ്വംആദിയിൽവിരുദ്ധം
എന്നാൽനാരകാഭിപ്രായം
സാധിച്ചില്ലഎൻസഹായം


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/54&oldid=189163" എന്ന താളിൽനിന്ന് ശേഖരിച്ചത്