താൾ:CiXIV268.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

മടുചുമലിൽനിന്നുനീക്കുവൊളത്തിന്നുകാത്തിരിപ്പാൻമനസ്സില്ലാ
ഞ്ഞിട്ടുആയതിന്നുനീക്കംവരുത്തുവാൻവഴിതെറ്റിനടന്നുനീ
ദൊഷമായിഉറങ്ങിചീട്ടുംകളഞ്ഞുസിംഹഭയത്താൽമടങ്ങികള
വാൻഎകദെശംഭാവിച്ചുവല്ലൊയാത്രയിൽകണ്ടുംകെട്ടുമുള്ള
കാര്യങ്ങളെകുറിച്ചുസംസാരിക്കുന്തൊറുംഎല്ലാവാക്കിനാലും
പ്രവൃത്തിയാലുംമാനംവരെണംഎന്നനിന്റെഉള്ളിൽഒരുദുരഭി
മാനംഉണ്ടുങ്ങിനെഓരൊന്നുകണ്ടു

ക്രിസ്തി—നീപറഞ്ഞതിനെക്കാൾഅധികംപാപംചെയ്തിരിക്കുന്നുസത്യംഎ
ങ്കിലുംഞാൻസെവിച്ചുംബഹുമാനിച്ചുംവരുന്നരാജാവ്കരുണ
യുള്ളവനുംക്ഷമിപ്പാൻകാത്തിരിക്കുന്നവനുമാകുന്നു—പിന്നെ
ഒന്നുപറയാംനിന്റെരാജ്യത്തിൽനിന്നുതന്നെഞാൻആദു
സ്സ്വഭാവങ്ങളെഎല്ലാംഉൾക്കൊണ്ടുഇതുവരെയുംഞരങ്ങിവഹി
ച്ചുഅനുതാപംനിമിത്തംഎന്റെരാജാവിൽനിന്നുക്ഷമയും
ലഭിച്ചിരിക്കുന്നു—

അപ്പൊൾരാക്ഷസനതിക്രുദ്ധനായിഞാൻആരാജാവിന്റെ
ശത്രുഅവന്റെകല്പനകളെയുംജനത്തെയുംദ്വെഷിക്കുന്നുനിന്നെ
മടക്കുവാൻഞാൻവന്നിരിക്കുന്നുഎന്നുപറഞ്ഞു—

ക്രിസ്തി—ഹാഅപ്പൊല്യനെസൂക്ഷിച്ചുകൊള്ളുഞാൻവിശുദ്ധിയുള്ളരാ
ജമാൎഗ്ഗത്തിൽസഞ്ചരിച്ചുവരുന്നുഎന്നറിക—

അപ്പൊൾരാക്ഷസൻവഴിമദ്ധ്യെകാലുകൾപാത്തിഎനിക്കഈകാ
ൎയ്യത്തിൽഒരുഭയമില്ലപാതാളത്താണഞാൻനിന്നെമുന്നോക്കംചെല്ലു
വാൻസമ്മതിക്കഇല്ലമരിപ്പാനായിഒരുങ്ങിയിരിക്കഇവിടെതന്നെഞാ
ൻനിന്നെകീറിവിഴുങ്ങുംഎന്നുപറഞ്ഞുഒരാഗ്നെയാസ്ത്രംക്രിസ്തിയന്റെ
മാറിൽഎയ്തുപ്രയൊഗിച്ചുആയതിനെക്രിസ്തിയൻകൈക്കലുള്ളപരിചകൊ
ണ്ടുതടുത്തുധൈൎയ്യംപൂണ്ടുവാളൂരിയുദ്ധത്തിന്നടുത്തശെഷംഅപ്പൊല്യൻക
ന്മഴപോലെശരങ്ങളെവൎഷിച്ചുതലയിലുംകൈയിലുംമുറിയെല്പിച്ചതി
നാൽക്രിസ്ത്രിയൻവലഞ്ഞുഅല്പംപിൻവാങ്ങിയാറെരാക്ഷസൻഅതി
രൊഷത്തൊടെക്രിസ്തിയനുമായി൧൫നാഴികഭയങ്കരമായയുദ്ധംകഴിച്ചു


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/53&oldid=189161" എന്ന താളിൽനിന്ന് ശേഖരിച്ചത്