താൾ:CiXIV268.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

കജനങ്ങളുടെനാമങ്ങളുംമറ്റുംകാണിച്ചു—അവന്റെഭൃത്യന്മാർപല
രുംവിശ്വാസത്താൽരാജ്യങ്ങളെജയിച്ചുനീതിയെനടത്തിവാഗ്ദത്ത
ങ്ങളെപ്രാപിച്ചുസിംഹമുഖങ്ങളുടെവായടച്ചുഅഗ്നിബലംകെടുത്തുവാളി
ന്റെമൂൎച്ചയിൽനിന്നുതെറ്റിബലഹീനതയിൽശക്തിമാന്മാരുമായിയു
ദ്ധത്തിൽ ബലംഎറിഅന്യസെനകളെഒടിക്കയുംചെയ്തവൃത്താന്ത
ങ്ങളെവായിച്ചു(എബ്ര.൧൧,൩൩,൩൪) പിന്നെകൎത്താവ്തനിക്കുംത
ന്റെപ്രവൃത്തിക്കുംമുമ്പെഎത്രയുംവിരൊധംചെയ്തവരെതന്നെകൈ
ക്കൊണ്ടുരക്ഷിപ്പാൻവിചാരിക്കുന്നുഎന്നുംമറ്റുംഗൃഹവൃത്താന്തങ്ങളെ
വായിച്ചുക്രിസ്തിയനെകെൾപ്പിച്ചുഅതുകൂടാതെപഴയതുംപുതിയതുമാ
യകഥകളെയുംശത്രുക്കളുടെഭയഭ്രമത്തിനാലുംസഞ്ചാരികളുടെആ
ശ്വാസസന്തൊഷത്തിനായുംഇനിനിവൃത്തിവരെണ്ടുന്നഗംഭീരപ്രവാ
ചകങ്ങളെയുംക്രിസ്തിയൻകണ്ടുഅതിശയിച്ചു—

പിറ്റെദിവസംഅവർഅവനെആയുധശാലയിലേക്കകൊണ്ടു
പൊയികൎത്താവ്സഞ്ചാരികൾക്കവെണ്ടിവെച്ചവാൾപരിചതലക്കൊരി
കമാൎക്കവചംസൎവ്വപ്രാർത്ഥനഒരിക്കലുംപഴുതാകാത്തചെരിപ്പുഎ
ന്നആയുധവൎഗ്ഗങ്ങളെകാണിച്ചുനക്ഷത്രജാലംപൊലെയുള്ളജനസം
ഘത്തിന്നുകൎത്താവിന്റെസെവക്കായിട്ടുആയുധങ്ങൾവെണ്ടുവൊ
ളംഉണ്ടുഎന്നുപറകയുംചെയ്തു—

അതിന്റെശെഷംകൎത്താവിന്റെപലഭൃത്യന്മാർപണ്ടുഅത്ഭതങ്ങ
ളെപ്രവൃത്തിക്കയിൽപ്രയൊഗിച്ചശ്രെഷ്ഠായുധങ്ങളെകാണിച്ചതെ
ന്തെന്നാൽ—മൊശെയുടെദണ്ഡുംയയെളുടെമുടിയുംആണിയുംഗിദ്യൊ
ന്റെവാൾകാഹളംദീവട്ടികളുംസംഗാരിന്റെമൂരിക്കൊലുംശിംശൊന്റെ
അണ്ണാടിഎല്ലുംദാവീദിന്റെകവിണയുംകൎത്താവ്പ്രതികാരദിവ
സത്തിൽപാപമനുഷ്യനെഹനിപ്പാൻവെണ്ടിനിശ്ചയിച്ചവാളുംമറ്റും
സന്തൊഷകരമായസാധനങ്ങളെക്രിസ്തിയന്നുകാണിച്ചു—
പിറ്റെദിവസംക്രിസ്തിയൻയാത്രയാവാൻവിചാരിച്ചുഎങ്കിലുംഗൃഹ
വാസികൾനാളെആകാശംതെളിഞ്ഞിരുന്നാൽഇഷ്ടസ്ഥലത്തിന്നുഎത്ര
യുംസമീപമായവാഞ്ഛിതമലകളെകാണിക്കുന്നതിനാൽനിന്റെസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/48&oldid=189150" എന്ന താളിൽനിന്ന് ശേഖരിച്ചത്