താൾ:CiXIV268.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

വനമുണ്ടാക്കിയകാരണംഇന്നതെന്നുംഅവൻവലിയയുദ്ധവീരനായിമുല്പു
ക്കുമരണത്തെനടത്തിക്കുന്നവനൊടുപൊരുതുജയിച്ചുതന്റെരക്തം
ചിന്നിച്ചപ്രകാരംഇന്നതെന്നുംമറ്റുംഅവർപറഞ്ഞത്‌കെട്ടതിനാ
ൽഞാനുംഅവന്റെഇടകലരാത്തസ്നെഹംവിചാരിച്ചുപ്രതിസ്നെഹം
മുഴുത്തുതുടങ്ങി—ഗൃഹവാസികൾചിലരുംമരണശെഷംഅവനെകണ്ടു
സംസാരിച്ചുഅവനെപൊലെസഞ്ചാരികളെസ്നെഹിക്കുന്നആൾലൊ
കത്തിൽഎങ്ങുംകാണ്മാനില്ലഎന്ന്‌അവനിൽനിന്നുതന്നെകെട്ടപ്രകാ
രംപറഞ്ഞുഒരുദൃഷ്ടാന്തവുംകാണിച്ചുഅതാവിത്—സാധുക്കളായസഞ്ചാ
രികളെവീണ്ടെടുപ്പാൻവെണ്ടിഅവൻസ്വതെജസ്സിനെനീക്കിവെച്ചുഎന്നും
ഇപ്പൊഴുംചിയൊനിൽതനിച്ചുപാൎപ്പാൻമനസ്സില്ലെന്നുംഏറിയൊരുസ
ഞ്ചാരികളെഅവിടെക്കവരുത്തിഇരപ്പാളികളായിജനിച്ചവരെരാജാ
ക്കന്മാരാക്കിവെച്ചുഎന്നുംപറഞ്ഞു—

ഇങ്ങിനെഅവർഅൎദ്ധരാത്രിയൊളംസംസാരിച്ചുപിന്നെപ്രാൎത്ഥനയാൽ
തങ്ങളെകൎത്താവിങ്കൽഭരമേല്പിച്ചുസഞ്ചാരിയെകിളിവാതിൽകിഴക്കൊ
ട്ടുള്ളസമാധാനംഎന്നമാളികമുറിയിൽപാൎപ്പിച്ചുഅവിടെഅവൻപുല
രുവൊളംഉറങ്ങിഉണൎന്നാറെ—

ഞാൻഎവിടെഹാഎത്രദാനം
സഞ്ചാരികൾക്കബഹുമാനം
ആയിട്ടുയെശുതന്നുതെ
പിഴക്കുദിച്ചുപരിശാന്തി
എന്നെനടത്തിദിവ്യക്ഷാന്തി
സ്വൎഗ്ഗത്തയലിടംപാൎപ്പിച്ചുതെ എന്നുപാടുകയുംചെയ്തു—

രാവിലെഅവർഒക്കെഎഴുനീറ്റുകുറയനെരംസംസാരിച്ചാറെഗൃഹവാ
സികൾക്രിസ്തിയനൊടുനീഇപ്പൊൾപൊകെണ്ടഈസ്ഥലത്തുവിശെഷ
ങ്ങളെപലതുംകാണിപ്പാനുണ്ടുഎന്നുപറഞ്ഞുഅവനെ പുസ്തകശാലയി
ൽകടത്തിഅനാദികാലപുത്രനുംദൈവജാതനുമായചിയൊൻകൎത്താ
വിന്റെവംശവഴിയുംഅവന്റെപ്രവൃത്തിവിവരവുംഅവൻതന്റെ
സെവെക്കായിഅക്ഷയമായഭവനങ്ങളിൽപാൎപ്പിച്ചിരിക്കുന്നഅനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/47&oldid=189148" എന്ന താളിൽനിന്ന് ശേഖരിച്ചത്