താൾ:CiXIV268.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ന്നറിയുന്നില്ല—ഞാൻഎത്തിയത്കൊണ്ടുദൈവത്തിന്നുസ്തൊ
ത്രംഎന്നെഅകത്തുചെൎത്തനിങ്ങകൾക്കുനമസ്കാരം—

അപ്പൊൾസുബുദ്ധിഎനിക്കുംചിലത്‌ചൊദിപ്പാനുണ്ടുഅതിന്നുതക്കഉ
ത്തരംപറഞ്ഞാലുംഎന്നുപറഞ്ഞു—

നിന്റെജന്മദെശംപലപ്പൊഴുംഓൎക്കുന്നുണ്ടൊ—

ക്രിസ്തി—വരാതിരിക്കയില്ല,എങ്കിലുംഞാൻഉപെക്ഷിച്ചദെശംഒൎക്കുമ്പൊ
ൾഒക്കയുംവളരെനാണവുംനീരസവുംതൊന്നുന്നുഅതിൽഅ
ല്പംതാൽപൎയ്യംഉണ്ടായിരുന്നാൽഏറിയൊരുപ്രാവശ്യംമടങ്ങിചെ
ല്ലുവാൻഇടവരുമായിരുന്നുഎങ്കിലുംഞാൻനല്ലൊരുരാജ്യം
തെടുന്നുസ്വൎഗ്ഗരാജ്യംതന്നെ—

സുബുദ്ധി—ആദെശത്തിന്റെസാമാനങ്ങൾവല്ലതുംകൊണ്ടുവന്നുവൊ—

ക്രിസ്തി—അതുവുംഉണ്ടുഎന്റെനാട്ടുകാൎക്കുംഎനിക്കുംസന്തൊഷകര
മായിരുന്നരാഗദ്വെഷാദികൾഇനിയുംപലവിധെനമനസ്സിൽ
അതിക്രമിച്ചുവരുന്നുഅവഒന്നിലുംരസമല്ലദുഃഖംതന്നെതൊ
ന്നുന്നുഎനിക്കഇഷ്ടമായതിനെമാത്രംഎടുപ്പാൻസംഗതിഉണ്ടാ
യിരുന്നെങ്കിൽആവകഓൎക്കതന്നെചെയ്കയില്ലായിരുന്നുഎന്നി
ട്ടുംനല്ലതിനെചെയ്വാൻവിചാരിച്ചാൽആകാത്തതുംഎന്റെകൂട
പാൎക്കുന്നു—

സുബുദ്ധി—നിന്റെമനസ്സിലതിക്രമിക്കുന്നകാൎയ്യങ്ങൾഒടുങ്ങിപൊ
യിഎന്നു പലപ്പൊഴും തൊന്നുന്നില്ലയൊ—

ക്രിസ്തി—തൊന്നുന്നുഅങ്ങിനെയുള്ളസമയംഎനിക്കൊരുമഹൊത്സ
വമ്പൊലെഇരിക്കുന്നു—

സുബുദ്ധി—നിന്നെഅസഹ്യപ്പെടുത്തുന്നകാൎയ്യങ്ങൾചിലസമയംഇല്ലാ
തെയായിതൊന്നുന്നതുഎന്തുഹെതുവാൽഎന്ന്‌ഓൎമ്മഉണ്ടൊ—

ക്രിസ്തി—ഉണ്ടുഞാൻക്രൂശിന്മെൽകണ്ടതുഓൎത്താലുംഎന്റെപുതിയഅങ്കി
യെനൊക്കിവിചാരിച്ചാലുംമടിയിലുള്ളചീട്ടിനെവായിച്ചാലും
ഞാൻതെടുന്നരാജ്യത്തെകുറിച്ചുചിന്ത നന്നായി വൎദ്ധിച്ചാ
ലുംഅങ്ങിനെവരും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/44&oldid=189142" എന്ന താളിൽനിന്ന് ശേഖരിച്ചത്