താൾ:CiXIV268.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ഇപ്പൊൾഞങ്ങളുംഉപകാരത്തിന്നായിനിന്റെസഞ്ചാരവിശെഷങ്ങ
ളെഒട്ടെടംകെട്ടാൽകൊള്ളാംഎന്നുപറഞ്ഞു—

ക്രിസ്തി—പറയാമല്ലൊനിങ്ങൾ്ക്കകെൾപാൻമനസ്സെങ്കിൽഎനിക്ക
സന്തൊഷംതന്നെ—

ഭക്തി—നീസഞ്ചാരിയായിവരുവാൻസംഗതിഎന്തുണ്ടായിരുന്നു—

ക്രിസ്തി—പാൎക്കുന്നസ്ഥലത്തുതാമസിച്ചാൽവലിയനാശംവരുംനിശ്ച
യംഎന്നുചെവിയിൽഒരുഭയങ്കരശബ്ദംകെട്ടതിനാൽഞാ
ൻപെടിച്ചുജന്മഭൂമിയെവിട്ടുഓടിപ്പൊന്നു—

ഭക്തി—അപ്പൊൾഈവഴിയായിതന്നെവരുവാൻഎന്തുകാരണം—

ക്രിസ്തി—അതുദെവകല്പനയാൽഉണ്ടായിഞാൻനാശഭയത്തിൽവല
ഞ്ഞുഎവിടെക്കപൊകെണ്ടുഎന്നറിയാതെഭ്രമിച്ചുംവിറച്ചും
കരഞ്ഞപ്പൊൾസുവിശെഷിവന്നുഎന്റെകണ്ണിന്നുമറഞ്ഞി
രുന്നഇടുക്കുവാതിലിനെകാണിച്ചുഎന്നെഈഭവനവഴി
ക്കലെഅയച്ചു—

ഭക്തി—വ്യാഖ്യാനിയുടെവീടുകണ്ടുവൊ—

ക്രിസ്തി—അവിടെകണ്ടകാൎയ്യങ്ങളെഞാൻഉള്ളന്നുംഓൎക്കും—പിശാ
ച്എന്തെല്ലാംചെയ്താലുംക്രിസ്തന്റെകാരുണ്യപ്രവൃത്തിമനസ്സിൽ
നടത്തിവൎദ്ധിപ്പിക്കുന്നതുംദൈവകരുണയെആശിപ്പാൻപൊ
ലുംകഴിയാത്തവണ്ണംപാപംചെയ്തവന്റെഅഴിനിലയുംന്യാ
യവിസ്താരദിവസവുംവന്നുഎന്നുഉറക്കത്തിൽവിചാരിച്ചവന്റെ
സ്വപ്നവുംഈമൂന്നുകാര്യങ്ങൾഎപ്പൊഴുംമനസ്സിൽകുറ്റി
യായിതറെച്ചിരിക്കും—

ഭക്തി—ഹൊആയാൾതന്റെസ്വപ്നാവസ്ഥയെപറഞ്ഞതുകെട്ടുവൊ—

ക്രിസ്തി—കെട്ടുഅതെന്തൊരുസ്വപ്നംഅവൻഓരൊന്നുവിവരമായി
പറഞ്ഞപ്പൊൾഎനിക്കവളരെവ്യസനംഉണ്ടായിഎങ്കിലുംകെട്ടത്
നന്നു—

ഭക്തി—ഇത്കൂടാതെമറ്റുവല്ലതുംകണ്ടുവൊ—

ക്രിസ്തി—കണ്ടുസ്വൎണ്ണവസ്ത്രങ്ങൾഉടുത്തിരിക്കുന്നജനങ്ങൾപാൎത്തുവരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/42&oldid=189138" എന്ന താളിൽനിന്ന് ശേഖരിച്ചത്