താൾ:CiXIV268.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ടുക്കൽചെൎത്തുംകൊള്ളുംഎന്നുപറഞ്ഞുമണിമുട്ടിയാറെമഹാ
സുന്ദരിയായവിവെകിനിവാതിൽക്കൽവന്നുഎന്നെവിളി
ച്ചതെന്തിന്നുഎന്നുചൊദിച്ചു—

അപ്പൊൾകാവൽക്കാരൻനാശപുരംവിട്ടുചിയൊനിലെക്കയാത്ര
യാകുന്നൊരുസഞ്ചാരിഇതാ—രാത്രിയാകകൊണ്ടുഇന്നുഇവിടെത
ന്നെപാൎപ്പാനായിഅപെക്ഷിക്കയാൽഞാൻനിന്നെവിളിച്ചുകാൎയ്യ
മെല്ലാംഅന്വെഷിച്ചറിഞ്ഞാൽഭവനമൎയ്യാദകളെവിചാരിച്ചുനിണ
ക്കബൊധിച്ചപ്രകാരംചെയ്യാംഎന്നുപറഞ്ഞു—
അപ്പൊൾവിവെകിനിസഞ്ചാരിയെനൊക്കിനീഎവിടെനിന്നുവരു
ന്നുയാത്രഎവിടെക്ക്‌ൟവഴിക്കലെവന്നതെങ്ങിനെപ്രയാണത്തിൽഎ
ന്തെല്ലാംകണ്ടുഎന്നൊരൊന്നുചൊദിച്ചാറെഅതിന്നുതക്കഉത്ത
രംഅവൻപറഞ്ഞത് കെട്ടുപെരുംഅന്വെഷിച്ചശെഷംഅവൻ
ക്രിസ്തിയൻതന്നെഎന്റെപെർ—സഞ്ചാരികൾ്ക്കആശ്ചാസത്തി
ന്നായിചിയൊനിലെകൎത്താവ്ഈഭവനംഎടുപ്പിച്ചുഎന്നറികകൊ
ണ്ടുഎനിക്കുംരാത്രിയിൽഇവിടംപാൎപ്പാൻഏറ്റംആവശ്യംതന്നെഎ
ന്നുപറഞ്ഞാറെഅവൾപ്രസാദിച്ചുകണ്ണുനീർവാൎത്തുഞാൻമറ്റുംചി
ലആളുകളെവിളിക്കട്ടെഎന്നുചൊല്ലിവാതിൽക്കൽചെന്നുഭക്തിസു
ബുദ്ധിപ്രീതിഎന്നീമൂന്നുപേരെവിളിച്ചുഅവരുംപുറത്തുവന്നുക്രി
സ്തിയനെകണ്ടുഓരൊന്നുചൊദിച്ചുഅവനെഅകത്തുകടത്തിയ
പ്പൊൾഗൃഹവാസികൾപലരുംവന്നുഅല്ലയൊദൈവാനുഗ്രഹമുള്ളവ
നെഅകത്തുവരികവരികൟവകസഞ്ചാരികൾ്ക്ക‌വെണ്ടിചിയൊ
നിലെകൎത്താവ്ഈഭവനത്തെഉണ്ടാക്കിച്ചിരിക്കുന്നുഎന്നുകെട്ടാറെ
അവൻകുമ്പിട്ടുഅകത്തുപ്രവെശിച്ചുകുത്തിരുന്നപ്പൊൾഅവർഅവ
ന്നുദാഹത്തിന്നുകുടിപ്പാൻകൊടുത്തുഭക്ഷണമാകുവൊളംസംസാരി
പ്പാൻനിശ്ചയിച്ചുഉടനെഭക്തിസുബുദ്ധിപ്രീതിഎന്നീമൂവർസംഭാ
ഷണംതുടങ്ങുകയുംചെയ്തു—
അപ്പൊൾ ഭക്തിഹെക്രിസ്തിയൟരാത്രിയിൽഇവിടെസുഖെനപാൎപ്പാ
ൻവെണ്ടിഞങ്ങൾനിന്നെദയവിചാരിച്ചുനിന്നെഅകത്തുചെൎത്തുവല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/41&oldid=189136" എന്ന താളിൽനിന്ന് ശേഖരിച്ചത്