താൾ:CiXIV268.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

നതുംവരികയില്ലഎന്നുതിണ്ണംവിളിച്ചുപറഞ്ഞു—
അതിന്റെശെഷംഅവൻസിംഹഭയത്താൽവിറെച്ചുകൊണ്ടുനടന്നു
എങ്കിലുംകാവല്ക്കാരന്റെഉപദെശംനല്ലവണ്ണംസൂക്ഷിക്കയാൽസിം
ഹനാദങ്ങൾകെട്ടുഭ്രമിച്ചതുകൂടാതെമറ്റൊരുസങ്കടവുംഉണ്ടായില്ല
അപ്പൊൾഅവൻകൈരണ്ടുംമുട്ടിനടന്നുകാവല്ക്കാരൻഇരുന്നവാ
തിൽക്കൽഎത്തിനിന്നുസഖെഇത്ആരുടെഭവനംഇന്നുരാത്രിഇ
വിടെപാൎക്കാമൊഎന്നുചൊദിച്ചാറെ കാവല്ക്കാരൻചിയൊനിലെരാ
ജാവ്സഞ്ചാരികളുടെസ്വൈരത്തിന്നായിട്ടുഈഭവനംഎടുപ്പിച്ചി
രിക്കുന്നുനീഎവിടെനിന്നുവരുന്നുയാത്രഎവിടെക്കഎന്നുചോദിച്ചു—
ക്രിസ്തി—നാശപട്ടണത്തിൽനിന്നുഞാൻവരുന്നുയാത്രചിയൊനി
ലെക്കതന്നെഇപ്പൊൾരാത്രിയാകകൊണ്ടുഇവിടെപാൎക്ക
വെണ്ടിയിരുന്നു—

കാവല്ക്കാരൻ—നിന്റെപെർഅറിയാമൊ—

ക്രിസ്തി—അറിയാംമുമ്പെഞാൻകരുണാഹീനൻആയിരുന്നുഇപ്പോ
ൾഎന്റെപെർക്രിസ്തിയൻഎന്നുതന്നെശെമിന്റെകൂടാര
ങ്ങളിൽപാൎപ്പാനായിദൈവംവിളിച്ചയാഫെത്യവംശക്കാരനാ
കുന്നു—

കാവല്ക്കാ—ഇത്രതാമസിച്ചുവന്നതെന്തുനെരംഅധികമായി—

ക്രിസ്ത—മുമ്പെഎത്തെണ്ടതിന്നുഇടഉണ്ടായിരുന്നുഎങ്കിലുംനിസ്സാര
നായഞാൻകുന്നിലെചൊലക്കൽകിടന്നുറങ്ങിഅതുതന്നെ
അല്ലചീട്ടുംകൈക്കൽനിന്നുവീണുപൊയിമുകളിൽഎത്തിയ
പ്പൊൾഅതിനെതൊട്ടുനൊക്കുവാൻഭാവിച്ചുചീട്ടില്ലഎന്നുക
ണ്ടുമഹാസങ്കടത്തിലായിഉറങ്ങിയസ്ഥലത്തെക്കുമടങ്ങിചെന്നു
അന്വെഷിച്ചുദൈവാനുഗ്രഹത്താൽകണ്ടുകിട്ടിനെരം
വൈകിപൊയതുകഷ്ടംഎങ്കിലുംഇപ്പൊൾഎത്തിയല്ലൊ—

കാവല്ക്കാരൻ—എത്തിഞാൻഭവനത്തിലെകന്യകമാരിൽഒരുത്തി
യെവിളിക്കട്ടെനിന്റെവാക്കുഅവൾ്ക്കബൊധിച്ചുഎങ്കിൽ
ഇവിടത്തെമൎയ്യാദപ്രകാരംനിന്നെശെഷമുള്ളവരുടെഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/40&oldid=189133" എന്ന താളിൽനിന്ന് ശേഖരിച്ചത്