താൾ:CiXIV268.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

നദൂരത്തുഎത്തുകയായിരുന്നുഉറങ്ങിയതുകൊണ്ടത്രെഞാൻമഹാദുഃഖ
പരവശനായിവഴിമൂന്നുവട്ടംനടക്കെണ്ടിവന്നുഇരുളുംഉണ്ടാകുംഹാഞാ
ൻഉറങ്ങിയതുഎന്തൊരുകഷ്ടംഎന്നുപറഞ്ഞുകുടിഞ്ഞിലിൽഇരുന്നു
ദുഃഖിച്ചുകരഞ്ഞുചുറ്റുംനൊക്കിഅന്വെഷിച്ചുചീട്ടുകണ്ടപ്പൊൾവിറ
ച്ചുകൊണ്ടുവെഗമെടുത്തുമടിയിൽവെച്ചുജീവന്റെആധാരവുംഇഛ്ശാ
സ്ഥലത്തിന്നുവെണ്ടിയുള്ളപ്രവെശനച്ചീട്ടുംവീണ്ടുംകിട്ടിയത്കൊണ്ടുദൈ
വത്തെസ്തുതിച്ചുകണ്ണുനീർവാൎത്തുയാത്രയായിവെഗംനടന്നുഎങ്കിലുംപ
ൎവ്വതമുകളിൽഎത്തുംമുമ്പെഅസ്തമിച്ചു—അപ്പൊൾതന്റെപാപംപി
ന്നെയുംഓൎമ്മവന്നുഹാഞാൻഉറങ്ങിയൊആദൊഷംനിമിത്തംഞാൻഇ
പ്പൊൾപ്രകാശംകൂടാതെഇരുളിൽതന്നെനടക്കെണ്ടിവന്നുഅന്ധകാരം
എന്റെവഴിയെമൂടിയിരിക്കുന്നുദുഷ്ടമൃഗങ്ങളുടെശബ്ദങ്ങളുൾഎന്നെ
പെടിപ്പിച്ചുവരുന്നുണ്ടുഎന്നുപറഞ്ഞുഭീരുവുംനിശ്ശ്രദ്ധനുംപറഞ്ഞ
വൎത്തമാനവുംസിംഹംനിമിത്തമുള്ളഅവരുടെഭയവുംഓൎത്തുഅയ്യൊ
ആമൃഗങ്ങൾരാത്രിയിൽകവൎച്ചക്കായിട്ടുനടക്കുന്നുണ്ടല്ലെഅവഈ
സമയത്തഅടുക്കെവന്നാൽഞാൻഎന്തുചെയ്യുംഅവകീറിനശിപ്പിക്കാതി
രിക്കെണ്ടതിന്നുഎന്തുകഴിവുണ്ടാകുംഎന്നുവിചാരിച്ചുവ്യാകുലനായി
ഇരുപാടുംനൊക്കിനടന്നപ്പൊൾവഴിസമീപത്തുള്ളഭംഗിയുള്ളൊരുകൊട്ട
യെകണ്ടുആയതിന്റെപെർസുന്ദരപുരിഎന്നുതന്നെആകുന്നു—
രാത്രിഎങ്ങിനെഎങ്കിലുംആകൊട്ടയിൽപാൎക്കെണംഎന്നവൻനി
ശ്ചയിച്ചുവെഗംനടന്നുകാവൽക്കാരന്റെപുരയുടെനെരെഎത്തി
എത്രയുംചുരുങ്ങിയവഴിയിൽരണ്ടുസിംഹങ്ങൾനില്ക്കുക്കുന്നതുകണ്ടുഹൊ
അവർപെടിച്ചുമണ്ടിപൊയതുംഞാൻകാണുന്നുഎന്നുവിചാരിച്ചുഭ
യപ്പെട്ടു (സിംഹങ്ങൾചങ്ങലകൊണ്ടുകെട്ടിയിരിക്കുന്നുഎന്നറിയാതെ)മര
ണംഒഴിച്ചുമറ്റൊരുവഴിയില്ലഎന്നുനിനച്ചുപാഞ്ഞുകളവാൻനൊക്കിയ
പ്പൊൾജാഗരൂകൻഎന്നകാവൽക്കാരൻഅവന്റെചഞ്ചലഭാവം
കണ്ടുഹെക്രിസ്തിയപുരുഷനിന്റെധൈര്യംകുറഞ്ഞുപൊയൊസിംഹ
ഭയംവെണ്ടാഅവവിശ്വാസപരീക്ഷക്കായിട്ടെഇരിക്കുന്നുള്ളുകഴുത്തി
ൽചങ്ങലഇട്ടുകെട്ടിയിരിക്കുന്നുവഴിമദ്ധ്യെനടന്നുകൊണ്ടാൽഒരുപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/39&oldid=189131" എന്ന താളിൽനിന്ന് ശേഖരിച്ചത്