താൾ:CiXIV268.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

നിശ്ശ്രദ്ധൻ—സത്യംതന്നെഅങ്ങുരണ്ടുസിംഹങ്ങളുംവഴിയിൽകിടക്കുന്നു
ണ്ടുഅവഉറങ്ങുന്നുവൊഇല്ലയൊഎന്നറിയുന്നില്ലസമീപംചെന്നാ
ൽനാശമുണ്ടാകുംഎന്നുള്ളഭയത്താൽഞങ്ങൾമടങ്ങിവന്നുഎന്നു
പറഞ്ഞു—

അപ്പൊൾക്രിസ്തിയൻനിങ്ങൾഎന്നെപെടിപ്പിക്കുന്നുഎങ്കിലുംരക്ഷെ
ക്കായിഎവിടെപൊകെണ്ടുഅഗ്നിയുംഗന്ധകവുംകൊണ്ടുമുടിഞ്ഞു
പൊകുന്നഎന്റെജന്മഭൂമിയിലെക്കമടങ്ങിചെന്നാൽനാശംവരാ
തെഇരിക്കയില്ലവാനപട്ടണത്തിൽഎത്തിയാൽനിത്യസൌഖ്യംവരുംനി
ശ്ചയം—എന്നാൽമടങ്ങിപൊകുന്നതുശുദ്ധമരണംമുന്നൊക്കംപൊകുന്ന
തുമരണഭയമെങ്കിലുംമെലാൽനിത്യജീവത്വംതന്നെഎന്നുവിചാരിച്ചു
ഞാൻമുന്നൊക്കംചെല്ലുംഎന്നുപറഞ്ഞാറെഭീരുവുംനിശ്ശ്രദ്ധനുംമല
ഇറങ്ങിപാഞ്ഞുകളഞ്ഞുക്രിസ്തിയനുംനടന്നുകൊണ്ടിരിക്കുമ്പൊൾഅവ
നിൽനിന്നുകെട്ടവചനംഓൎത്തുംആശ്വാസത്തിന്നായിചീട്ടെടുത്തുവായി
പ്പാന്നൊക്കിയാറെചീട്ടില്ലഎന്നുകണ്ടുവിറച്ചുദുഃഖിച്ചുഹാകഷ്ടംക
ഷ്ടംവഴിക്കലെആശ്വാസത്തിന്നുംവാനപട്ടണത്തപ്രവെശനത്തിന്നും
അത്യാവശ്യമുള്ളതുവിട്ടുപൊയല്ലൊഇനിഞാൻഎന്തുവെണ്ടുഎന്നു
വിചാരിച്ചുആചൊലക്കൽകിടന്നുറങ്ങിഎന്നൊൎത്തുമുട്ടുകുത്തിആബു
ദ്ധിക്കെടുനിമിത്തംദൈവത്തൊടുക്ഷമയാചിച്ചുമടങ്ങിചെന്നുഇരുഭാ
ഗവുംനൊക്കിവീൎത്തുംകരഞ്ഞുംകൊണ്ടുചീട്ടിനെഅന്വെഷിച്ചുഅയ്യൊ
തളൎച്ചഅല്പംശമിപ്പാൻവെണ്ടിഞാൻഎന്തിന്നുഉറങ്ങിഎന്നുമുറയി
ട്ടുപറഞ്ഞുഉറങ്ങിയകുടിഞ്ഞിൽവരെനടന്നുആസ്ഥലംകണ്ടപ്പൊൾമൌ
ഢ്യമുള്ളഉറക്കംപുതുതായിഓൎത്തുഹാപാപിയായഞാൻപകൽഉറ
ങ്ങിയൊവിഷമമദ്ധ്യത്തിങ്കൽനിദ്രഎന്തുവലഞ്ഞിരിക്കുന്നസഞ്ചാരി
കളുടെആത്മാക്കളെഅല്പംആശ്വസിപ്പതിനായിരാജാവ്ഉണ്ടാക്കി
വെച്ചസ്ഥലത്തുജഡസൌഖ്യംമൊഹിച്ചത്എന്തൊരുമൂഢത്വംഞാ
ൻഇത്രദൂരംനടന്നത്എല്ലാംവെറുതെയായിഇസ്രയെൽജനങ്ങൾത
ങ്ങളുടെപാപംനിമിത്തംചെങ്കടൽവഴിയായിമടങ്ങിപൊകെണ്ടിയ്യാപ്രകാ
രംഎനിക്കുംസംഭവിച്ചുഞാൻഉറങ്ങിയില്ലെങ്കിൽഈസമയത്തസുഖെ


5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/38&oldid=189129" എന്ന താളിൽനിന്ന് ശേഖരിച്ചത്