താൾ:CiXIV268.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ലകൾപൊലെപ്രകാശിച്ചു—അതിന്റെശെഷംഅല്ലയൊമരിച്ചവരെ
എഴുനീറ്റുന്യായവിധിക്കവരുവിൻഎന്നശബ്ദംകെട്ടാറെപാറകൾപി
ളൎന്നുംകുഴികൾതുറന്നുംമരിച്ചവർഎല്ലാവരുംഎഴുനീറ്റുവന്നപ്പൊൾ
പലരുംസന്തൊഷിച്ചുമെല്പെട്ടു നൊക്കിനമ്മുടെരക്ഷസമീപിച്ചിരിക്കു
ന്നുഎന്നുആൎത്തുപറഞ്ഞുമറ്റെവർപെടിച്ചൊടിപൎവ്വതഗുഹാദികളി
ൽഒളിപ്പാൻനൊക്കി—അങ്ങനെഇരിക്കുമ്പൊൾ മെഘത്തിൽവന്നവ
ൻലൊകർഅടുക്കെവരെണംഎന്നരുളിച്ചെയ്തുപുസ്തകംവിടൎത്തി
ന്യായംവിസ്തരിച്ചുപതിരിനെയുംകളകളെപറിച്ചുതീപ്പൊയ്കയി
ൽചാടെണംഎന്ന്സ്വൎഗ്ഗീയക്കൂട്ടരൊട് ‌കല്പിച്ചപ്പൊൾഞാൻഇരുന്ന
സ്ഥലത്തുതന്നെനരകംതുറന്നുപുകയുംതീക്കനലുകളുംദുൎഗ്ഗന്ധവും
ഭയങ്കരശബ്ദങ്ങളുംപുറപ്പെട്ടുവന്നു—കൊതമ്പംഎന്റെകളപ്പുര
യിൽകൂട്ടുവിൻഎന്നുകല്പിച്ചപ്പൊളസംഖ്യജനങ്ങൾമെഘമാൎഗ്ഗ
ത്തൂടെസ്വൎഗ്ഗാരൊഹണമായിഎങ്കിലുംഎന്നെആരുംകൂട്ടിയില്ലമെഘ
ത്തിന്മെൽഇരുന്നവനുംക്രുദ്ധനായിഎന്നെനൊക്കിയതുഞാൻക
ണ്ടുവളരെവിറച്ചുഒരുപൎവ്വതഗുഹയിൽഒ
ളിച്ചിരിപ്പാൻശ്രമിച്ചുഓരൊപാപകൎമ്മങ്ങളെഓൎത്തുമനഃപീഡവൎദ്ധിച്ചപ്പൊൾഞാൻഉണരു
കയുംചെയ്തു—

ക്രിസ്തി—എന്നാൽൟദൎശനംനിമിത്തംഇത്രപെടിച്ചതുഎന്തിന്നു—

ഉണൎന്നവൻ—ന്യായവിസ്താരദിവസംഇപ്പൊൾവന്നുഎങ്കിലുംനില്പാൻഞാ
ൻകഴിയാത്തവൻഎന്നുവിചാരിച്ചതുകൊണ്ടുംദൈവദൂതന്മാ
ർപലരെയുംകൂട്ടിചെൎത്തിട്ടുംഎന്നെവെൎവ്വിട്ടത്കൊണ്ടുംനരകം
ഞാൻഇരുന്നസ്ഥലത്തുതന്നെതുറന്നുമനസ്സാക്ഷിയുംഎന്നെ
അസഹ്യപ്പെടുത്തിന്യായാധിപതിക്രുദ്ധനായിഎന്നെനൊക്കി
യതുകൊണ്ടുംഞാൻപെടിച്ചുവിറെക്കയുംചെയ്തു—

അനന്തരംവ്യാഖ്യാനിക്രിസ്തിയനൊടുഇതൊക്കെയുംബൊധിച്ചു
വൊഎന്നുചൊദിച്ചു—

ക്രിസ്തി—ബൊധിച്ചുസന്തൊഷിച്ചുംപെടിച്ചുംകൊണ്ടിരിക്കുന്നു—

വ്യാഖ്യാ—നീഈകാര്യങ്ങളെഎപ്പൊഴുംഓൎത്തുമുറുകെപിടിച്ചുകൊണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/32&oldid=189116" എന്ന താളിൽനിന്ന് ശേഖരിച്ചത്