താൾ:CiXIV268.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

പത്തുവലിയഒരുകൊട്ടയുണ്ടുഅവിടെപാൎത്തുവരുന്നഭൂ
തപ്രമാണിയായബെൽജബുബുംഅവന്റെവംശക്കാരും
വഴിപൊക്കർഇതിൽകടന്നുവരുമ്മുമ്പെഅവരെകൊല്ലുവാൻ
വെണ്ടിഅസ്ത്രങ്ങളെഎയ്തുകൊണ്ടിരിക്കുന്നുഎന്നുപറഞ്ഞാറെ
ക്രിസ്തിയൻഞാൻസന്തൊഷിച്ചുംവിറച്ചുംഇരിക്കുന്നുഎന്നുരച്ചു
കടന്നശെഷംദ്വാരപാലൻനിന്നെഇവിടെക്കുപറഞ്ഞയച്ചതാ
ർഎന്നുചൊദിച്ചു

ക്രിസ്തി—ഞാൻഇവിടെവന്നുമുട്ടിയാൽനിങ്ങൾവാതിൽതുറന്നുആവ
ശ്യമുള്ളതെല്ലാംപറഞ്ഞുതരുംഎന്നുസുവിശേഷികല്പിച്ചത്കൊ
ണ്ടുഞാൻവന്നുമുട്ടി—

സുചി—ആർക്കുംഅടെപ്പാൻകഴിയാത്തവാതിൽനിന്റെമുമ്പാകെതു
റന്നിരിക്കുന്നു—

ക്രിസ്തി—ഹാഇപ്പൊൾഎന്റെഅദ്ധ്വാനംഫലിപ്പാൻതുടങ്ങുന്നു—

സുചി—എങ്കിലുംനീതനിയെവന്നതെന്തു

ക്രിസ്തി—എനിക്കുഉണ്ടായതുപൊലെഎന്റെനാട്ടുകാർക്കുആൎക്കെങ്കിലും
വരുവാനുള്ളനാശത്തെകുറിച്ചുബൊധമില്ലായ്കകൊണ്ടാകു
ന്നു—

സുചി—നീയാത്രയാകുന്നുഎന്നുപലരുംഅറിഞ്ഞിട്ടുണ്ടൊ—

ക്രിസ്തി—അറിഞ്ഞുഞാൻപുറപ്പെട്ടസമയംതന്നെഭാര്യാപുത്രന്മാർഎ
ന്നെകണ്ടുമടങ്ങിവരെണ്ടതിന്നുവളരെനിലവിളിച്ചുഅയല്ക്കാ
ർപലരുംഅങ്ങിനെതന്നെചെയ്തുവന്നുഎങ്കിലുംഞാൻചെ
വിപൊത്തിവേഗംനടന്നു—

സുചി—നിന്നെമടക്കെണ്ടതിന്നുവല്ലവരുംപിന്നാലെവന്നുവൊ—

ക്രിസ്തി—കഠിനനുംചപലനുംഎന്നുരണ്ടുപെർവന്നുസാധിക്കുന്നില്ല
എന്നുകണ്ടാറെകഠിനൻദുഷിച്ചുതിരികെപൊയിചപലൻഅ
ല്പവഴിഎന്റെകൂടപൊന്നു—

സുചി—അവൻഇവിടെഎത്തിയില്ലല്ലൊ—


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/22&oldid=189095" എന്ന താളിൽനിന്ന് ശേഖരിച്ചത്