താൾ:CiXIV268.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭

പിന്നെഅവർഅല്പംശക്തിഏറ്റുദീനവുംസഹിപ്പാൻപരിചയമുണ്ടായപ്പൊൾയാ
ത്രയായിപട്ടണത്തിന്നുഅടുത്തശെഷംനെൎവ്വഴിക്കഎതിരെവാതിലുകൾതുറന്നി
രിക്കുന്നപൂങ്കാവുകളുംമുന്തിരിങ്ങാത്തൊട്ടങ്ങളുംമറ്റുംകണ്ടുവഴിഅരികെനില്ക്കു
ന്നതൊട്ടക്കാരനൊടുഈവിശിഷ്ട മുന്തിരിങ്ങാത്തൊട്ടങ്ങളുംഉദ്യാനങ്ങളുംആൎക്കു
ള്ളതാകുന്നുഎന്നുചൊദിച്ചാറെഅവൻരാജാവ്ഇതൊക്കെതനിക്കസന്തൊഷ
ത്തിന്നുംസഞ്ചാരികൾ്ക്കആശ്വാസത്തിന്നുംവെണ്ടിഉണ്ടാക്കിച്ചിരിക്കുന്നുഎന്ന്ചൊ
ല്ലിഅവരെമുന്തിരിങ്ങാത്തൊട്ടങ്ങളുടെഅകത്തുകടത്തിനിങ്ങൾ്ക്കഇഷ്ടംപൊ
ലെഭക്ഷിച്ചുആശ്വസിക്കാംഎന്നുപറഞ്ഞുരാജവഴികളെയുംഅവന്നുഇഷ്ട
വാസസ്ഥലങ്ങളായവള്ളിക്കെട്ടുകളെയുംകാണിച്ചശെഷംഅവർഅവിടെപാ
ൎത്തുറങ്ങി—

അനന്തരംഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽഅവർസകലസഞ്ചാര
ത്തിലുംചെയ്തതിനെക്കാൾആസമയംതന്നെഅധികമായിഉറക്കത്തിൽസം
സാരിച്ചതുകൊണ്ടുഞാൻഅതിശയിച്ചാറെതൊട്ടക്കാരൻഎന്നൊട്നീഈകാ
ൎയ്യംനിമിത്തംആശ്ചൎയ്യപ്പെടുന്നതുഎന്തുഈമുന്തിരിങ്ങാപ്പഴങ്ങളുടെമഹാമധുരം
ഉറങ്ങുന്നവരുടെഅധരങ്ങളെയുംസംസാരിക്കുമാറാക്കുന്നുഎന്നുപറഞ്ഞു—
(പാട്ട.൭,൯)—

പിന്നെഅവർഉണൎന്നാറെപട്ടണത്തിലെക്കപുറപ്പെട്ടുഎങ്കിലുംഞാൻപറഞ്ഞ
പ്രകാരംആപട്ടണംശുദ്ധപൊന്മയമായുംസൂൎയ്യരശ്മികലൎന്നുപ്രസന്നമായുമിരിക്ക
കൊണ്ടുഅവൎക്കനൊക്കുവാൻവെണ്ടിഒരുവിശിഷ്ടദൎപ്പണംആവശ്യമായിരുന്നു—
(൨കൊ.൩൧൮)അവർഇങ്ങിനെനടന്നുകൊണ്ടിരിക്കുമ്പൊൾസ്വൎണ്ണമയവസ്ത്രം
ഉടുത്തരണ്ടുതെജൊമുഖന്മാർഎതിരെവരികയുംചെയ്തു—

ആയാളുകൾസഞ്ചാരികളൊട്നിങ്ങൾഎവിടെനിന്നുവരുന്നുഎന്നുചൊദിച്ചാ
റെഅവർഅതുഅറിയിച്ചുഅപ്പൊൾഅവർവഴിയിൽവെച്ചുഎവിടെഎല്ലാം
പാൎത്തുഎന്നുംഎന്തെല്ലാംസങ്കടങ്ങളുംകഷ്ടങ്ങളുംസഹിച്ചുഎന്നുംഎന്തെല്ലാംആശ്വാസ
വുംസന്തൊഷവുംഅനുഭവിച്ചുഎന്നുംചൊദിച്ചതിന്നുഅവർഎല്ലാംവിവരമാ
യിപറഞ്ഞാറെനിങ്ങൾപട്ടണത്തിൽഎത്തുമ്മുമ്പെഇനിരണ്ടുകഷ്ടങ്ങളെമാ
ത്രംസഹിക്കെണ്ടിവരുംഎന്നുഅറിയിച്ചത്കെട്ടുക്രിസ്തിയനുംകൂട്ടാളിയുംനിങ്ങൾ
ഞങ്ങളൊടുകൂടവരെണംഎന്നഅപെക്ഷിച്ചപ്പൊൾഅവർവരാംഎങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/151&oldid=189362" എന്ന താളിൽനിന്ന് ശേഖരിച്ചത്