താൾ:CiXIV268.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮

നിങ്ങൾതന്നെവിശ്വാസത്താൽസകലവുംസാധിക്കെണംഎന്നുപറഞ്ഞുപട്ടണ
വാതിലിനെകാണുംവരെയുംഒരുമിച്ചുനടന്നുഎന്ന്ഞാൻസ്വപ്നത്തിൽകണ്ടു—
പിന്നെഅവൎക്കുംപട്ടണവാതിലിന്നുംമദ്ധ്യെഎത്രയുംആഴമുള്ളൊരുപുഴഉണ്ടാ
യിരുന്നു—അവിടെകടപ്പാൻപാലമില്ലായ്കകൊണ്ടുസഞ്ചാരികൾസ്തംഭിച്ചുനി
ല്ക്കുമ്പൊൾതെജൊമയന്മാർനിങ്ങൾഇതിൽകൂടികടക്കാതെകണ്ടുവാതിൽക്ക
ൽഎത്തുവാൻകഴികയില്ലഎന്ന്പറഞ്ഞു—

അപ്പൊൾസഞ്ചാരികൾവാതിൽക്കൽചെല്ലെണ്ടതിന്നുമറ്റൊരുവഴിഇല്ലയൊ
എന്നുചൊദിച്ചതിന്നുഅവർഉണ്ടുഎങ്കിലുംലൊകാരംഭംതുടങ്ങി ഒടുക്കമുള്ളകാ
ഹളംഊതുന്നസമയംവരെയുംഹനൊഖുംഎലിയാവുമല്ലാതെഒരുമനുഷ്യന്നുംഅ
തിലെപൊവാൻകഴികയില്ലനിശ്ചയംഎന്നുപറഞ്ഞത്കെട്ടാറെസഞ്ചാരികൾ്ക്ക
ഇരുവൎക്കുംപ്രത്യെകംക്രിസ്തിയനുംവളരെമനൊവ്യസനംഉണ്ടായിഅങ്ങിടങ്ങി
ടതിരിഞ്ഞിട്ടുംപുഴയെഒഴിച്ചുമറ്റൊരുവഴിയെകണ്ടില്ല—അനന്തരംഅവർ
വെള്ളംആഴമുള്ളതൊഎന്ന്ചൊദിച്ചാറെഅവർഇല്ലഎങ്കിലുംഈകാൎയ്യത്തി
ൽഞങ്ങൾഎന്തുചെയ്യുംരാജാവിങ്കൽനിങ്ങൾവെക്കുന്നവിശ്വാസപ്രകാരം
വെള്ളത്തിന്റെന്യൂനാധിക്യമായിരിക്കുംഎന്ന്പറഞ്ഞു—

അനന്തരംഅവർവെള്ളത്തിൽഇറങ്ങിയശെഷംക്രിസ്തിയൻമുഴുകിസ്നെഹി
തനായആശാമയനെവിളിച്ചുഞാൻനിലയില്ലാത്തവെള്ളങ്ങളിൽഅകപ്പെട്ടു
തിരകളുംഅലകളുംഎന്റെമീതെകവിണ്ണൊഴുകുന്നുഎന്നുപറഞ്ഞു

അപ്പൊൾമറ്റെവൻഹാസഹൊദരധൈൎയ്യമായിരിക്കനല്ലനിലയിൽഞാ
ൻഎത്തിനില്ക്കുന്നുഎന്നുപറഞ്ഞാറെക്രിസ്തിയൻഹാസഖെമരണവെദനക
ൾഎന്നെവളഞ്ഞുതെനുംപാലുംഒഴുകുന്നദെശംഞാൻകാണുകയില്ലഎന്ന്മു
റയിട്ടശെഷംഒരുകൂരിരുട്ടുംഭയങ്കരവുംഅവന്റെമെൽവീണുമുമ്പൊട്ടുനൊ
ക്കുവാൻകഴിയാതെയായിബൊധവുംവിട്ടുയാത്രാകാലത്തിൽഉണ്ടായ
ആശ്വാസവുംഎല്ലാംമറന്നുതാൻഒരുനാളുംവാതിൽക്കൽഎത്തുകയില്ലപു
ഴയിൽമരിച്ചുആണുപൊകുംഎന്ന്സംശയിച്ചുഭയപ്പെട്ടുസഞ്ചാരത്തിന്നുമുമ്പുംപി
മ്പുംചെയ്തപാപംനിമിത്തംവളരെദുഃഖിച്ചുഎന്നുകൂടിയിരിക്കുന്നവർഎല്ലാവരും
കെട്ടുപിശാചുകളുംദുൎഭൂതങ്ങളുംഅവനെവളരെഞെരുക്കിയെന്നുഅവൻപറ
ഞ്ഞവിലാപങ്ങളാൽതെളിവായിവരികയുംചെയ്തു—അതുകൊണ്ടുആശാമയൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/152&oldid=189364" എന്ന താളിൽനിന്ന് ശേഖരിച്ചത്