താൾ:CiXIV268.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

൯.,ഇപ്രകാരംഅവർകഠിനന്മാരായശെഷംതങ്ങളെഉള്ളപൊലെകാട്ടി
ഒരതിശയത്താൽരക്ഷവരാഞ്ഞാൽപാപാബ്ധിയിൽമുഴുകിതങ്ങ
ളുടെവഞ്ചനയിൽനശിച്ചുപൊകയുംചെയ്യും—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടതെന്തെന്നാൽസഞ്ചാരികൾആഭിചാരനി
ലംവിട്ടുപൊന്നശെഷംബയൂലാരാജ്യത്തിൽഎത്തി—ആദെശത്തിലെവഴിഋജു
വായുള്ളതാകകൊണ്ടുഅവർകുറെകാലംആശ്വസിച്ചിരുന്നു—അവിടെഅവ
ർപക്ഷികൾപാടുന്നതുംനിത്യംകെട്ടുഭൂമിയിൽവിടൎന്നപുഷ്പങ്ങളെയുംദിനംതൊ
റുംകണ്ടുമരണനിഴലിന്റെതാഴ്വരയുംആശാഭഗ്നാസുരന്റെസംശയപുരിയും
അകലയായതിനാൽസൂൎയ്യൻഇടവിടാതെപ്രകാശിച്ചു—ആദെശംസ്വൎഗ്ഗത്തി
ന്റെഅതിർതന്നെആകകൊണ്ടുതെജൊമയന്മാരുടെ(ദൈവദൂതന്മാരുടെ)
സഞ്ചാരംപലപ്പൊഴുംഉണ്ടായതല്ലാതെഅവർഅന്വെഷിച്ചപട്ടണത്തെയും
നിവാസികളെയുംകണ്ടുആദെശത്തിലുംമണവാളന്നുംമണവാളസ്ത്രീക്കുംഉണ്ടായ
വിവാഹകരാർപുതുതാക്കപ്പെട്ടുമണവാളൻമണവാളസ്ത്രീയുടെമെൽസന്തൊഷി
ക്കുന്നപ്രകാരംഅവരുടെദൈവംഅവരുടെമെൽസന്തൊഷിക്കയുംചെയ്തു—(യ
ശ.൬൨,൫)അവിടെധാന്യത്തിലുംവീഞ്ഞിലുംഒരുകുറവുവരാതെഅവർസക
ലസഞ്ചാരകാലത്തിൽഅന്വെഷിച്ചനന്മകൾധാരാളമായിസാധിച്ചുഇതാനിന്റെ
രക്ഷവരുന്നുഎന്നുചിയൊൻപുത്രിയൊടുപറവിൻഅവനൊടുകൂടിപ്രതിഫലവും
ഉണ്ടുഎന്നുള്ളപാട്ടുകളെപട്ടണത്തിൽനിന്നുകെട്ടു(യശ.൬൨,൧൧)കൎത്തൃരക്ഷി
തന്മാരുംപരിശുദ്ധജനവുംഎന്നആനാട്ടുകാർഎല്ലാവരുംഅവൎക്കപെരിടു
കയുംചെയ്തു—(യശ.൬൨,൧൨)

അന്വെഷിച്ചരാജ്യത്തിന്നുഅടുത്തിരിക്കുന്നആദെശത്തിൽഅവർസഞ്ചരി
ച്ചുദൂരംവിട്ടസ്ഥലങ്ങളിലെക്കാൾഅധികംഇതിൽസന്തൊഷിച്ചുപട്ടണത്തിന്നു
അടുക്കുമ്പൊൾഅതുനാനാരത്നസുവൎണ്ണങ്ങളെക്കൊണ്ടുപണിതുംതെരുവീഥിക
ൾപൊന്നുകൊണ്ടുപടുത്തതുമാകുന്നതിനാൽഉണ്ടായമഹത്വത്തൊടുസൂര്യരശ്മി
കലൎന്നതുകണ്ടശെഷംക്രിസ്തിയന്നുആശാവശാൽദീനംപിടിച്ചപ്പൊൾആശാമ
യനുംകുറെസുഖക്കെടുവന്നാറെഅവർചിലസമയംകിടക്കയുംനിങ്ങൾഎ
ന്റെപ്രിയനെകണ്ടാൽഞാൻസ്നെഹപരവശനായിരിക്കുന്നുഎന്ന്അവനൊ
ടുപറവിൻഎന്നുവിളിക്കയുംചെയ്തു—


19.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/150&oldid=189360" എന്ന താളിൽനിന്ന് ശേഖരിച്ചത്