താൾ:CiXIV268.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

മറന്നശെഷംഅവർഹൃദയംകഠിനമാക്കികഠൊരവഴികളിൽതന്നെ
നടക്കും—

ക്രിസ്തി—നീപറഞ്ഞത്ഏകദെശംഒക്കുംഅവരുടെമനസ്സിന്നുംഇഛ്ശകൾ്ക്കുംമാറ്റം
വരാത്തത്സകലത്തിന്റെകാരണം—ന്യായാധിപതിയുടെമുമ്പാകെ
നില്ക്കുന്നകള്ളൻഭയപ്പെട്ടുവിറെച്ചുഅനുതാപംചെയ്യുന്നുഎന്നുതൊ
ന്നുന്നുഎങ്കിലുംഅവന്റെമനസ്സമാറികവൎച്ചയുംകളവുംവെറുക്കായ്ക
കൊണ്ടുവിട്ടുപൊയശെഷംഉടനെകള്ളപ്രവൃത്തികളെതന്നെചെയ്യു
ന്നപ്രകാരംആമനുഷ്യരുംആചരിക്കുന്നു—

ആശാ—ഞാൻഇപ്പൊൾആപിൻവീഴ്ചയുടെകാരണങ്ങളെകുറെനിന്നൊടു
പറഞ്ഞുവല്ലൊഎങ്കിലുംഅതിന്റെക്രമങ്ങളെനിന്നിൽനിന്നുകെൾ
ക്കേണ്ടതിന്നുആവശ്യമായിരുന്നു—

ക്രിസ്തി—പറയാമല്ലൊ—

൧.,ദൈവംമരണംന്യായവിധിഎന്നിവറ്റെകുറിച്ചുള്ളവിചാരംമിക്ക
തുംവിടുന്നു

൨.,അവർക്രമത്താലെപ്രാൎത്ഥനയുംഇഛ്ശയടക്കവുംജാഗരണവുംപാപം
നിമിത്തമുള്ളസന്താപവുംഉപെക്ഷിക്കുന്നു—

൩.,അവർഭക്തിയുള്ളവരുടെസംസൎഗ്ഗത്തെഒഴിക്കുന്നു—

൪.,അവർദൈവവചനംകെൾ്ക്കുന്നതിലുംവായിക്കുന്നതിലുംമറ്റുംഭക്തി
ക്കഅടുത്തകാൎയ്യങ്ങളിലുംമടിയുള്ളവരായിതീരുന്നു—

൫.,അവർപൈശാചഭാവംപൂണ്ടുവിശ്വാസികളെകൊണ്ടുഒരൊദുഷ്കീൎത്തി
കളെഉണ്ടാക്കിഅവരിൽകാണുന്നകുറവുകൾനിമിത്തംഞങ്ങൾഭക്തി
മാൎഗ്ഗംഉപെക്ഷിച്ചുഎന്നുപറവാനായിസംഗതിഅന്വെഷിക്കുന്നു—

൬.,അതിന്റെശെഷംഅവർജഡാനുസാരികളുംപാപിഷ്ഠരുംമൊഹ
മഹീയാന്മാരുമായവരൊടുചെൎന്നുപോകും—

൭.,ഇതിൽപിന്നെഅവർനാനാവിധദുൎവ്വാക്കുകൾപറയുന്നതിലുംകെ
ൾ്ക്കുന്നതിലുംരസിക്കുന്നു—

൮.,അതിന്റെശെഷംചിലഅല്പപാപകൎമ്മങ്ങളെകൊണ്ടുപരസ്യമാ
യികളിക്കുന്നു—


19

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/149&oldid=189358" എന്ന താളിൽനിന്ന് ശേഖരിച്ചത്