താൾ:CiXIV268.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

തെഞാൻപാപത്തിൽരസിച്ചുഅതിനെഉപെക്ഷിപ്പാനുംഎത്ര
യുംഇഷ്ടന്മാരായചങ്ങാതിമാരെവിടുവാനുംമനസ്സുണ്ടായില്ല—ആ
പാപബൊധവുംഎനിക്കവളരെഅസഹ്യമായിരിക്കകൊണ്ടുഅതി
ന്റെഒൎമ്മപൊലുംസഹിപ്പാൻകഴിഞ്ഞില്ല—

ക്രിസ്തി—എന്നാൽആസുഖക്കെടുചിലപ്പൊൾഅറ്റുപൊയിഎന്നുതൊ
ന്നുന്നു—

ആശാ—ചിലപ്പൊൾഅങ്ങിനെആയിഎങ്കിലുംകൂടക്കൂടപുതുതായിമ
ഹാസങ്കടമുണ്ടാക്കി

ക്രിസ്തി—എന്നാൽനിന്റെപാപംകൂടക്കുടഉണൎത്തിയതുഎന്തു

ആശാഞാൻവല്ലഭക്തനായമനുഷ്യനെവഴിയിൽവെച്ചുകാണുകയും
ദൈവവചനംകെൾ്ക്കയുംഎനിക്കൊമറ്റുംവല്ലവൎക്കൊദീനംഉണ്ടാ
കയുംവല്ലവരുംക്ഷണത്തിൽമരിക്കയുംഞാനുംഒരുസമയംമരി
ച്ചുന്യായവിധിക്ക്പൊകെണ്ടിവരുംഎന്ന്വിചാരിക്കയുംചെയ്താ
ൽഎന്റെപാപംഉണരും—

ക്രിസ്തി—അങ്ങിനെഉണ്ടായപ്പൊൾപാപംഅത്രവഷളായുള്ളതല്ലഎ
ന്ന്തൊന്നിയൊ—

ആശാ—അല്ലഭയങ്കരമായിതൊന്നിപാപംചെയ്വാൻഇഛ്ശിച്ചാൽസൌഖ്യ
ക്കെടുഇരട്ടിച്ചുണ്ടാകും—

ക്രിസ്തി—അതിന്നുനീഎന്തുചെയ്തു—

ആശാ—എന്റെനടപ്പുഞാൻമാറ്റുന്നില്ലെങ്കിൽനാശംഉണ്ടാകുംഎന്നു
നിശ്ചയിച്ചു—

ക്രിസ്തി—നീഅങ്ങിനെചെയ്തതുവൊ—

ആശാ—ചെയ്തുഞാൻപാപകൎമ്മങ്ങളെയുംപാപിഷ്ഠന്മാരായചങ്ങാതിമാ
രെയുംവിട്ടുപ്രാൎത്ഥിച്ചുദൈവവചനംവായിച്ചുപാപത്തെഒൎത്തുക
രഞ്ഞുഅയല്ക്കാരൊട്സത്യവാക്കുപറഞ്ഞുമറ്റുംഎറിയസൽക്രി
യകളെചെയ്വാൻതുടങ്ങി—

ക്രിസ്തി—ഞാൻഇതിനാൽഗുണവാനായിഎന്നപ്പൊൾതോന്നിയൊ—

ആശാ—കുറെനാൾഅങ്ങിനെതൊന്നിഎങ്കിലുംക്രമത്താലെഎന്റെദുഃഖ


17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/133&oldid=189321" എന്ന താളിൽനിന്ന് ശേഖരിച്ചത്