താൾ:CiXIV268.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

ക്കുമ്പൊൾഅവൻചിരിച്ചുതന്റെവഴിക്കപൊകയുംചെയ്തു—

അപ്പൊൾഞാൻസ്വപ്തനത്തിൽകണ്ടത്എന്തെന്നാൽഅവർപ്രയാണംചെയ്തു
അന്യന്മാൎക്കകണ്മയക്കംവരുത്തുന്നകാറ്റുനിറഞ്ഞദെശത്തിൽഎത്തിയാറെ
ആശാമയന്നുവളരെഉറക്കംതൂങ്ങിക്രിസ്തിയനൊട്എന്റെകണ്ണുകൾഇപ്പൊ
ൾവളരെമയങ്ങുന്നുഒന്നുംകാണ്മാൻകഴികയില്ലനാംഅല്പം
ഉറങ്ങുകഎന്നുപറഞ്ഞു—

ക്രിസ്തി—അതരുത്ഉറങ്ങിയാൽപിന്നെയുംഉണരുമൊ—

ആശാ—എന്തിന്നുസഹൊദരതളൎന്നിരിക്കുന്നവൎക്കഉറക്കംവേണ്ടതല്ലയൊ
നാംഅല്പംഉറങ്ങിയാൽആശ്വാസമുണ്ടാകും—

ക്രിസ്തി—ആഭിചാരനിലത്തിൽഉറങ്ങരുതുഎന്നുഇടയന്മാരിൽഒരുവൻപറഞ്ഞി
ല്ലയൊ—ശെഷമുള്ളവർചെയ്യുന്നതുപൊലെഉറങ്ങാതെബുദ്ധി
യുള്ളവരുംജാഗ്രതയുള്ളാവരുമായിരിക്കണംഎന്നആവച
നത്തിന്റെപൊരുളാകുന്നു—

ആശാ—സത്യംഞാൻഎന്റെതെറ്റുകാണുന്നുഇവിടെഞാൻതനിയെഇരു
ന്നെങ്കിൽഉറങ്ങിനശിക്കുമായിരുന്നു—എകാകിയായിരിക്കുന്നവെ
നെക്കാൾ‌രണ്ടുപെരായിട്ടിരിക്കുന്നത്എറ്റവുംനല്ലതുഎന്ന്ജ്ഞാന
മുള്ളവൻപറഞ്ഞവാക്കുസത്യംതന്നെ—നിന്റെസംസൎഗ്ഗത്താൽഎനി
ക്കഇതുവരെയുംഉപകാരംവളരെവന്നു—ദൈവംനിന്നെഅനു
ഗ്രഹിക്കട്ടെ—

ക്രിസ്തി—എന്നാൽനാംഉറക്കംഒഴിപ്പാനായിസല്ലാപംചെയ്ക

ആശാ—അങ്ങിനെആകട്ടെഎനിക്കവളരെഇഷ്ടം—

ക്രിസ്തി—എങ്കിലൊഎവിടെതുടങ്ങെണം—

ആശാ—ദൈവംനമ്മെക്കൊണ്ടുപ്രവൃത്തിപ്പാൻതുടങ്ങിയഇടത്തിൽനിന്നുത
ന്നെമനസ്സുണ്ടെങ്കിൽനീആരംഭിക്ക—

ക്രിസ്തി—ഞാൻമുമ്പെഒരുപാട്ടുപാടട്ടെ—

ഉറക്കംതൂക്കുമ്പൊൾവരുംഅപായം
അതിന്നൊഴിച്ചലായിട്ടൊരുപായം
സഭാസംസൎഗ്ഗംഎന്നുവിശ്വസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/131&oldid=189318" എന്ന താളിൽനിന്ന് ശേഖരിച്ചത്