താൾ:CiXIV268.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

സമയംഒരുദിക്കിൽഇരുവഴികണ്ടുഎതിൽപൊകെണംഎന്ന്സംശയി
ച്ചുനില്ക്കുമ്പൊൾവെള്ളഉടുത്തുംമുഖംവെളുപ്പിച്ചുമുള്ളകറുത്തമനുഷ്യൻഎ
ത്തിനിങ്ങൾഇവിടെനില്ക്കുന്നത്എന്തിന്നുഎന്നുചൊദിച്ചാറെഞങ്ങൾവാന
പട്ടണത്തെക്കയാത്രയാകുന്നുനെൎവ്വഴിഎതുഎന്നറിയുന്നില്ലഎന്നവർപറ
ഞ്ഞശെഷംഅവൻഞാനുംപൊകുന്നതുഅവിടെതന്നെ—എന്റെകൂടപൊ
രുവിൻഎന്നുപറഞ്ഞുകെട്ടുഅവർഅവന്റെപിന്നാലെചെന്നുനട
ക്കുമ്പൊൾവഴികൂടക്കൂടവളഞ്ഞുതങ്ങൾപൊവാൻവിചാരിച്ചപട്ടണത്തിൽനി
ന്നുമുഖംമുഴുവനുംതിരിഞ്ഞിരിപ്പൊളംവളഞ്ഞുഎന്നിട്ടുംഅവർഅവന്റെ
പിന്നാലെചെന്നുബൊധംവരുംമുമ്പെഒരുവലയിൽകുടുങ്ങിവലഞ്ഞുനി
ല്ക്കുമ്പൊൾകറുത്തവന്റെവസ്ത്രംനീങ്ങിയതിനാൽഅവർഎവിടെഎന്നറിഞ്ഞു
വലവിട്ടുപൊവാൻകഴിയായ്കകൊണ്ടുചിലസമയംദുഃഖിച്ചുകിടക്കയും
ചെയ്തു—

അപ്പൊൾക്രിസ്തിയൻതന്റെകൂട്ടാളിയൊടുഞാൻഎന്റെതെറ്റുഇപ്പൊ
ൾകാണുന്നു—
മുഖസ്തുതിക്കാരനെസൂക്ഷിപ്പിൻഎന്നുഇടയന്മാർനമ്മൊടുക
ല്പിച്ചില്ലയൊകൂട്ടുകാരനൊടുമുഖസ്തുതിപറയുന്നവൻഅവന്റെകാലുകൾ്ക്ക
ഒരുവലയെവിരിക്കുന്നുഎന്ന്ജ്ഞാനമുള്ളവൻപറഞ്ഞപ്രകാരംനമുക്കുഇ
ന്നുണ്ടായിഎന്നുപറഞ്ഞു—

ആശാമയൻ—വഴിഅറിയുവാൻവെണ്ടിഅവർനമുക്ക്തന്നെസൂചകച്ചീട്ടിനെ
നൊക്കിവായിക്കയുംനശിപ്പിക്കുന്നവന്റെഇടവഴികളിൽനിന്നു
അകന്നിരിക്കയുംനാംചെയ്തിട്ടില്ലല്ലൊ—നിന്റെഅധരങ്ങളുടെവ
ചനത്താൽഞാൻനശിപ്പിക്കുന്നവന്റെഇടവഴിയിൽനിന്നുംഎന്നെ
കാത്തിരിക്കുന്നുഎന്നുദാവീദ്പറഞ്ഞുനമ്മെക്കാൾബുദ്ധിമാ
നായിരുന്നു—

അവർഅങ്ങിനെവലയിൽദുഃഖിച്ചുകൊണ്ടിരിക്കുമ്പൊൾകൈയിൽച
മ്മട്ടിപിടിച്ചൊരുപ്രകാശമയൻഅടുക്കെചെന്നുനിങ്ങൾഎവിടെനിന്നുവരു
ന്നുഇവിടെഎന്തിന്നുകിടക്കുന്നുഎന്നുചൊദിച്ചതിന്നുഅവർഞങ്ങൾചിയൊനി
ലെക്ക്പൊകുന്നസഞ്ചാരികൾആകുന്നുവെള്ളഉടുത്തൊരുകറുത്തവൻഞ
ങ്ങളെകണ്ടുഞാനുംഅവിടെക്കതന്നെപൊകുന്നുഎന്റെകൂടവരുവിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/127&oldid=189310" എന്ന താളിൽനിന്ന് ശേഖരിച്ചത്