താൾ:CiXIV268.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

ആശാമയക്രിസ്തിയന്മാരെമലകളിന്മെൽഉലാവികൊള്ളെളണ്ടതിന്നുവിളിച്ചാ
റെഅവർഒക്കത്തക്കപുറപ്പെട്ടുനടക്കുമ്പൊൾദെശംഎല്ലാംനന്നായികാണ്മാ
ൻഇടയുണ്ടായി—ഇടയന്മാരുംതമ്മിൽഞങ്ങൾസഞ്ചാരികൾക്കഇവിടെയുള്ള
കൌതുകങ്ങളിൽചിലതുകാണിക്കരുതൊഎന്നുപറഞ്ഞുകാൎയ്യംനിശ്ചയി
ച്ചശെഷംഅവരെവ്യാജഗിരിമെൽകരെറ്റിഎത്രയുംതൂക്കമുള്ളഭാഗത്തു
വരുത്തിതാഴെനൊക്കെണംഎന്നുപറഞ്ഞാറെആശാമയക്രിസ്തിയന്മാ
ർനൊക്കികീഴെഖണ്ഡംഖണ്ഡമായിചിതറികിടക്കുന്നശവങ്ങളെകണ്ടുഅ
തിന്റെകാരണംക്രിസ്തിയൻചൊദിച്ചപ്പൊൾഇടയന്മാർജീവിച്ചെഴുനീല്പി
നെകുറിച്ചുഹുമനയ്യൻഫിലെതൻഎന്നിവരുടെവ്യാജൊപദെശത്താ
ൽതെറ്റിപൊയവരുടെഅവസ്ഥകെട്ടില്ലയൊഅവർതന്നെഈശവങ്ങ
ൾ—ആരെങ്കിലുംഅധികംകയറിഈമലയുടെവിളുമ്പിൽചെന്നുവീഴാതിരി
ക്കെണ്ടതിന്നുഇന്നുവരെയുംമറക്കാതദൃഷ്ടാന്തത്തിന്നായിവെച്ചി
രിക്കുന്നുഎന്നുപറഞ്ഞു—

അതിന്റെശെഷംഅവർഅവരെസമ്പ്രെക്ഷാമലമെൽകയറ്റിദൂ
രെനൊക്കെണ്ടതിന്നുകല്പിച്ചശെഷംഅവർനൊക്കിഒരുചുടലക്കാട്ടി
ൽതപ്പിത്തപ്പിനടന്നുകാലുംതടഞ്ഞുപുറത്തുഇറങ്ങുവാൻകഴിയാത്തചിലകു
രുടന്മാരെകണ്ടുഅതെന്തുഎന്നുക്രിസ്തിയൻചൊദിച്ചപ്പൊൾഇടയന്മാർഈമ
ലകളൊളംഎത്തുമ്മുമ്പെഒരുവയലിൽകിഴിയുന്നതിന്നുചെറിയൊരുവെ
ലിക്കടായികണ്ടില്ലയൊഅതുആശാഭഗ്നാസുരന്റെസംശയപുരിയിലെക്ക
പൊകുവാൻഒരുഇടവഴിതന്നെ—ആകുരുടരുംമുമ്പെസഞ്ചാരികളായി
വെലിക്കടായൊളംഎത്തിനെൎവ്വഴിദുൎഘടമാകകൊണ്ടുഅതിനെവിട്ടു
കടായികടന്നുഇടവഴിയിൽനടക്കുമ്പൊൾആശാഭഗ്നാസുരൻഅവരെപി
ടിച്ചുസംശയപുരിയിലെതുറുങ്കിൽപാൎപ്പിച്ചുചിലകാലംകഴിഞ്ഞാറെകണ്ണും
പൊട്ടിച്ചുആശ്മശാനത്തിൽആക്കിയശെഷംഅവർഈദിവസംവരെയും
അങ്ങിനെതപ്പിത്തപ്പിനടക്കെണ്ടിവന്നു—ജ്ഞാനവഴിയെവിട്ടുതെറ്റിന
ടക്കുന്നവൻമരിച്ചവരുടെകൂട്ടത്തിൽവസിക്കുംഎന്നവാക്കുഅവരിൽനിവൃ
ത്തിയായിഎന്നതുകെട്ടാറെസഞ്ചാരികൾഅന്യൊന്യംനൊക്കികണ്ണീ
രുംവാൎത്തുഎങ്കിലുംഇടയന്മാരൊടുഒന്നുംമിണ്ടിയില്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/116&oldid=189288" എന്ന താളിൽനിന്ന് ശേഖരിച്ചത്