താൾ:CiXIV268.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

അനന്തരംഞാൻസ്വപ്നത്തിൽകണ്ടതഎന്തെന്നാൽഇടയന്മാർഅവരെആമല
യുടെഅടിയിലെക്കവരുത്തിഒരുവാതിലിനെതുറന്നുഅകത്തുനൊക്കെണംഎന്നു
പറഞ്ഞാറെഅവർനൊക്കിഎല്ലാംഇരുളുംപുകയുംദുൎമ്മണവുംനിറഞ്ഞിരിക്കുന്നു
എന്നുകണ്ടുഅഗ്നിദ്ധ്വനികളുംപ്രാണവെദനപിടിച്ചജനങ്ങളുടെനിലവിളിയും
കെട്ടുഇതെന്തുഎന്നുക്രിസ്തിയൻചൊദിച്ചതിന്നു ഇടയന്മാർഇത്നരകത്തിന്റെ
ഒർഇടവഴിതന്നെ—എസാവുപൊലെജനനാവകാശത്തെയുംയൂദാപൊലെ
കൎത്താവിനെയുംവിൽക്കുന്നവരുംഅലക്ഷന്തരെപൊലെസുവിശെഷത്തെ
നിന്ദിക്കുന്നവരുംഹനന്ദ്യാവുംസഫീരയുംഎന്നപൊലെസത്യത്തെമറച്ചുവ്യാ
ജംപറയുന്നവരുമായസകലകപടഭക്തിക്കാർഇതിലകപ്പെടുംഎന്നുപറഞ്ഞു—

ആശാമയ—അവർഒക്കെസഞ്ചാരവെഷംധരിച്ചില്ലയൊ

ഇടയന്മാ—വളരെകാലമായിധരിച്ചുസത്യം—

ആശാഈഘൊരനാശത്തിലകപ്പെട്ടവർവഴിയിൽഎത്രൊടംഎത്തിയി
രുന്നു—

ഇടയ—ചിലർഈമലപ്രദെശംകടന്നുകുറെദൂരംഎത്തിമറ്റുംചിലർഈ
മലയൊളംതന്നെഎത്തിയില്ല—

അപ്പൊൾസഞ്ചാരികൾഞങ്ങൾസൎവ്വശക്തനൊടുബലത്തിന്നായിപ്രാർത്ഥിക്കെ
ണംഎന്നുപറഞ്ഞാറെ ഇടയന്മാർഅതെപിന്നെബലംലഭിച്ചാൽഅതിനെകൊ
ണ്ടുവ്യാപരിപ്പാനുംആവശ്യംഎന്നുപറഞ്ഞു—

അതിന്റെശെഷംസഞ്ചാരികൾക്കയാത്രയാകുവാൻതൊന്നിയപ്രകാരംഇടയന്മാ
ൎക്കുഅവരെഅയപ്പാനുംമനസ്സായിമലകളുടെഅതിരൊളംകൂടചെന്നുതമ്മിൽ
പിരിയുംമുമ്പെസഞ്ചാരികൾ്ക്കനമ്മളുടെകുഴലിൽകൂടിനൊക്കുവാൻപ്രാപ്തിഉണ്ടാ
യാൽവാനപട്ടണവാതിലിനെകാണിക്കരുതൊഎന്നുപറഞ്ഞുഎല്ലാവരുംസ
മ്മതിച്ചപ്പൊൾഅവരെപ്രകാശമലമെൽകയറ്റിനൊക്കുവാനായികുഴൽകൊ
ടുത്തുഎങ്കിലുംമലയുടെഅടിയിലെവാതിൽക്കകത്തുകണ്ടുംകെട്ടുമുള്ളകാൎയ്യ
ങ്ങളുടെഓൎമ്മനിമിത്തംകൈവിറക്കയാൽകുഴലിൽനൊട്ടംഉറച്ചില്ല വാതി
ൽപൊലെഒന്നുണ്ടല്ലൊപിന്നെസ്ഥലമഹത്വത്തിന്റെഅല്പംഒരുഛായയും
കാണുന്നുഎന്നത്രെഅവര്ക്കതൊന്നി—പിന്നെഅവർഇറങ്ങിയ
പ്പൊൾ—


15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/117&oldid=189290" എന്ന താളിൽനിന്ന് ശേഖരിച്ചത്