താൾ:CiXIV268.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

ദുഃഖിച്ചു.

അന്നുരാത്രിയിൽആശാഭഗ്നാസുരൻഭാൎയ്യയായനിരാശയൊടുഅല്ല
യൊപ്രിയെരണ്ടുപരദെശികൾഎന്റെഭൂമിയെചവിട്ടിതീണ്ടിയതുകൊണ്ടു
ഞാൻഅവരെപിടിച്ചുതടവിൽപാൎപ്പിച്ചിരിക്കുന്നുഅവരെഞാൻഎന്തുചെ
യ്യെണംഎന്നുചൊദിച്ചാറെഅവർആരെന്നുംഎവിടെനിന്നുവരുന്നു
എവിടെക്കപൊവാൻവിചാരിക്കുന്നുഎന്നുംഅവൾഅന്വെഷിച്ചറിഞ്ഞ
പ്പൊൾനീകാലത്തഎഴുനീറ്റാൽപിന്നെഅവരെനല്ലവണ്ണംഅടിക്കെ
ണംഎന്നുമന്ത്രിച്ചപ്രകാരംഅവൻരാവിലെഎഴുനീറ്റുഒരുമുൾവടിവാ
ങ്ങിതടവിൽചെന്നുതനിക്കഒരുനാളുംവെറുപ്പുകാണിക്കാത്തസഞ്ചാരി
കളെനായിക്കളെപൊലെനിന്ദിച്ചുകഠൊരമായിഅടിച്ചുപൊകയും
ചെയ്തു—ഇപ്രകാരംകൊണ്ടഅടിയാൽഅവർവളരെവലഞ്ഞുഅനങ്ങുവാൻ
കഴിയാതെആദിവസംമുഴുവൻകരഞ്ഞുംവീൎത്തുംമുറയിട്ടുംകൊണ്ടിരു
ന്നു—പിറ്റെരാത്രിയിൽരാക്ഷസിതടവുകാരുടെഅവസ്ഥഅന്വെഷി
ച്ചുഅവർഇനിയുംജീവിച്ചിരിക്കുന്നുഎന്നുകെട്ടാറെതങ്ങൾതന്നെമരി
ച്ചുകളയെണ്ടതിന്നുഅവരൊടുകല്പിക്കെണംഎന്നുഭൎത്താവിനൊടുപറ
ഞ്ഞു—അതുകൊണ്ടുഅവൻരാവിലെപിന്നെയുംതടവിലെക്കചെന്നുഎ
ത്രയുംവല്ലാത്തമുഖലക്ഷണംകാട്ടിഅവരുടെമുറിവുതിണൎപ്പുകളുംമറ്റും
കണ്ടപ്പൊൾഹാനിങ്ങൾ്ക്കഒരുനാളുംഈസ്ഥലത്തുനിന്നുവിട്ടുപൊയികൂടാ
പീശ്ശാങ്കത്തിയാലൊകയറുകെട്ടിഞാലുന്നതിനാലൊവിഷത്താലൊമരിച്ചു
കളയുന്നതുനിങ്ങൾ്ക്കനന്നുഇങ്ങിനെദുഃഖിച്ചുജീവിക്കുന്നതുബഹുകൈ
പ്പല്ലയൊഎന്നുപറഞ്ഞശെഷംതങ്ങളെവിടെണ്ടതിന്നുഅവർവളരെഅ
പെക്ഷിച്ചു—അപ്പൊൾഅവൻഅതിക്രുദ്ധനായിഅവരുടെമെൽപാഞ്ഞു
അടുത്തുക്ഷണത്തിൽഒരുമീൻപാച്ചൽപിടിച്ചുകൈരണ്ടും ക്ഷീണിച്ചി
ല്ലെങ്കിൽഅവരെസംശയംകൂടാതെകൊല്ലുമായിരുന്നു(ആകാശംതെ
ളിവായാൽഅവന്നുപലപ്പൊഴുംആവകദീനങ്ങൾവരുവാറായിരുന്നു)—
അവൻപൊയശെഷംസഞ്ചാരികൾ്ക്കതങ്ങൾചെയ്യെണ്ടുന്നതി
നെവിചാരിപ്പാൻഇടഉണ്ടായി അനന്തരംക്രിസ്തിയൻഹാസഹൊദരനമ്മു
ടെകാൎയ്യംബഹുസങ്കടമുള്ളതാകുന്നുഇങ്ങിനെജീവിക്കയൊമരിക്കയൊ


14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/110&oldid=189276" എന്ന താളിൽനിന്ന് ശേഖരിച്ചത്