താൾ:CiXIV266.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

ല്ലിനിൻ കനിവിന്നായിവാഴ്ത്തിസ്തുതിച്ചീടുന്നുപൊറ്റിസമ്പൂൎണ്ണമീദൃ
ഗ്ഭാഗ്യംവരുമെന്നതുഞങ്ങളെമ്പൊറ്റിഹൃദി കരുതീടുന്നിതതുഭവാ
ൻസഫലമാക്കീടെണമെന്നീപ്രാൎത്ഥനയുടെവിവരപ്രസ്താവമെന്ന
റിഞ്ഞുകൊണ്ടാലും നീ— ഒടുക്കമതെന്തെന്നാൽനിനക്കരാജ്യം
ശക്തിമഹത്വമിവയുണ്ടെന്നിങ്ങിനെചൊന്നതെന്തെഎന്തെമു
ഞ്ചൊന്നസപ്താപെക്ഷകളൊടുകൂടപ്പിന്തുടൎന്നിതുംകൂടച്ചൊല്ലുന്നുഭ
വല്ക്കന്മാർ— ഒന്നാമതതുചൊല്ലിവിശ്വാസമൂലംഞങ്ങളിന്നതെന്ന
റിയിച്ചീടുന്നിതെന്തെന്നാൽ കെൾ്ക്കദൈവത്തിന്നുള്ളരാജ്യമവ
നെകാതപത്ര പ്രാഭവമുള്ളരാജരാജാധിരാജാവത്രെസൎവ്വവുമവ
ൻ കൈക്കീഴിരിക്കുന്നിതുപുനരവനൊടുപെക്ഷിച്ചീടുന്നതത്യ
ന്തംയൊഗ്യംരണ്ടാമതവന്തനിക്കുണ്ടല്ലൊബലമെല്ലാംതന്തിരുവ
ടിക്കെളുതല്ലാതതെന്തൊന്നുള്ളൂനാമപെക്ഷിച്ചുംനിനച്ചുംവ
രുന്നതിന്നുമെലൊകവെചെയ്വാനവന്തനിക്കു കഴിവുണ്ടുഇങ്ങിനെ
സൎവ്വശക്തിയുള്ളൊരുപിതാവിനെഊന്നിവിശ്വസിക്കുന്നതാമെ
ല്ലൊമുഖ്യബുദ്ധി— മൂന്നാമതവനതിമഹിമയുള്ളദൈവന്താൻനാം
യാചിച്ചയെഴുപ്രാൎത്ഥനകളിൻവണ്ണംനമുക്കുതന്നാൽനിജപ്രീതി
യും കരുണയും വിശുദ്ധിനീതിനിജവല്ലഭത്വവുമിവപുകഴ്ത്തപ്പെ
ടുംസദാകാലമെന്നറിഞ്ഞെങ്ങൾകഴിക്കുമപെക്ഷകൾ കെൾക്കു
മെന്നിതിനാലെകരുത്തായുറപ്പിച്ചീടുനിതുമനൊഭുവി— ഒടു
ക്കമാമെനെന്നുചൊല്ലുന്നു നിങ്ങളതിൻ കരുത്തെന്തെന്നുചൊ
ല്ലിഗ്രഹിപ്പിച്ചീടുകെന്നെ— അസ്മാകമപെക്ഷകൾ നിശ്ചയം
ദൈവംകെട്ടുതക്കവയവന്തരുമെന്നീവാചകംകൊണ്ടുസംശയം
വിട്ടുമനൊവിശ്വാസംഞങ്ങൾ കാട്ടികിഞ്ചനവികല്പമില്ലെന്നു
ബൊധിപ്പിക്കുന്നു ആമാമെൻ മഹാദൈവംയെശുവിന്മൂലമെ
ല്ലാമാകവെകെട്ടുതരുമെന്നുവിശ്വാസത്തൊടുമിരിക്കുന്നെന്നു
കെൾ്ക്കകരുത്തായിവയെല്ലാം വികല്പമറ്റ കൎത്തൃപ്രാൎത്ഥനാവി
വരണം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/98&oldid=194989" എന്ന താളിൽനിന്ന് ശേഖരിച്ചത്