താൾ:CiXIV266.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ൾവയംമഹാഭാഗ്യവാന്മാരെന്നതിനില്ലസംശയമെതുംഎങ്കിലുംനാ
മീ ലൊകത്തിലിരിക്കും കാലംഗുണദൊഷങ്ങൾനമ്മിൽ കലൎന്നി
രിക്കുന്നതിതുനൂനംഇക്കാലംനമുക്കുണ്ടാമറിവുപൂൎണ്ണമല്ലാ ബുദ്ധിഹീ
നത്വമിന്നുമുണ്ടിങ്ങുവിശെഷിച്ചുനിൎണ്ണയംവയംഗുണീകൃതന്മാരെ
ന്നാകിലുമിങ്ങുള്ളപരിശുദ്ധഗുണവുംപൂൎണ്ണമല്ലാപലതെറ്റുകളിവ
റ്റൊടു ചെൎന്നിരിക്കുന്നുസന്തൊഷമിന്നുനമുക്കുള്ളതു‌പൂൎണ്ണമല്ലാ
മനസ്താപാദിദുഃഖം കലൎന്നുവസിക്കുന്നുനമ്മുടെശരീരങ്ങൾനൊക്കി
നാംവിചാരിച്ചാലുണ്ടൊരൊകഷ്ടങ്ങൾരാഗാദ്യുപദ്രവങ്ങളുംസന്തൊ
ഷിപ്പതിന്നവസരമായിരുന്നിട്ടുംദുഃഖിച്ചുമുറവിളിച്ചീടുവാൻഹെതു
വുണ്ടുനാമിഛ്ശിക്കുന്നഭാഗ്യംസമ്പൂൎണ്ണമായൊന്നതുതാന്തരാമെന്നു
വാഗ്ദത്തംചെയ്തുമഹാദൈവംആകയാലവൻനമ്മിൽകനിഞ്ഞുദൊ
ഷമെല്ലാമാകവെനീക്കിപ്പരിപൂൎണ്ണഭാഗ്യത്തെത്താനെതന്തിരു
വടിയനുഗ്രഹിച്ചീടെണമെന്നുനമ്രഭാവെനയാചിച്ചീടുന്നതിതു
നൂനം—പ്രാൎത്ഥനയിതുംചെൎത്തുകെൾ്ക്കെണമെന്നുകെട്ടുക്രിസ്തിയ
നനന്തരംപറഞ്ഞുതുടങ്ങിനാൻപരമണ്ഡലസ്ഥിതപരമതാതവി
ഭൊഞങ്ങൾ്ക്കുനിൻനന്ദനൻനിമിത്തമായിതീതാൻഗണിപ്പാന
രുതാതനന്മകളുണ്ടാക്കിത്തന്നതിനാൽഞങ്ങൾനിന്നെവണങ്ങി
സ്തുതിക്കുന്നുഎന്നാലും ഞങ്ങൾ ഭൂതമൌപാൎത്തീടുമളവെല്ലാമുണ്ടി
ങ്ങുസുഖദുഃഖാദിദ്വന്ദ്വഭാവമിവനിന്തിരുവാസസ്ഥലമായസ്വൎഗ്ഗ
ത്തിന്നെങ്ങളിന്നയൊളവുമപാത്രങ്ങളായ്ക്കാണാകുന്നുനീരൊട്ടം
പെരുകിയചാലൂടെനടക്കുന്നു കാണിന്നെയൊളംകനിവുള്ളദൈവ
മെപൊറ്റിനിന്തിരുവടിയൊടുചെൎന്നുസമ്പൂൎണ്ണഭാഗ്യമെമ്പൊറ്റിയ
നുഗ്രഹിപ്പാനുണ്ടുബഹുതൃഷ്ണാഎങ്ങൾ്ക്കുദുഃഖംവരുത്തുന്നദൊഷ
ങ്ങൾനീക്കിസ്സമ്പൂൎണ്ണപ്രകാശജ്ഞാനങ്ങൾതന്നരുളെണം ഞങ്ങളി
ൽമിഞ്ചിനില്ക്കുമശുദ്ധിമുറ്റുംനീക്കിനിന്മനൊഹിതപൂൎണ്ണശുദ്ധിനൽ
കീടെണമെഇവിടെയുള്ളദുഃഖശ്രമങ്ങൾനീക്കിത്തവസവിധെ
നിൽക്കുംപൂൎണ്ണസന്തൊഷംതരെണമെതാദൃശപൂൎണ്ണസന്തൊഷ
സ്ഥലെഭവാനസ്മാൻചെൎപ്പതിനായിമുറ്റുംരക്ഷിച്ചതെന്നുചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/97&oldid=194991" എന്ന താളിൽനിന്ന് ശേഖരിച്ചത്