താൾ:CiXIV266.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ൾ ഇങ്ങിനെആകമൂലമാൎക്കിതിൽനടക്കാവു— ഇങ്ങിനെകെട്ടുപറഞ്ഞീ
ടിനാനപരനുമങ്ങിനെതന്നെനാമെല്ലാവരും ബലഹീനർദൈവ
വുമതുനന്നായറിഞ്ഞുനമുക്കുള്ളിലിങ്ങുള്ളബലഹീനത്തിങ്കലുൾകനി
വൊടെചൊല്ലിനാൻ നിങ്ങൾ്ക്കിതിൽനടപ്പാൻ ജീവബലമെന്നിവ
തരുവനെന്നുള്ളവാഗ്ദത്തംനാഥൻആകയാലവന്തരുംബലം
കൊണ്ടല്ലാതെമറ്റെതൊരുബലത്താലുമാമല്ലാനമുക്കിതു— ഞെരു
ക്കമുള്ളസ്വൎഗ്ഗരാജ്യത്തിൻവഴിയെനാംനടപ്പാന്മഹാദൈവംകൊ
ടുപ്പാൻചൊന്നബലംഎതൊരുവഴിയായിവരുന്നുനമുക്കതുമെതു
മാൎഗ്ഗെണകൊടുക്കുന്നിതുമഹാദൈവം— കെളവന്തന്നെനൊ
ക്കി പ്രാൎത്ഥിക്കുന്നതെവഴികൈതവമില്ലാത്തവൻപറഞ്ഞബല
ത്തിന്നു ചൊദിപ്പിനെന്നാൽതരുംമുട്ടിയാൽതുറന്നീടുമന്വെഷിച്ചീ
ടുന്നാകിൽകണ്ടെത്തുംനിങ്ങളെന്നുംസത്യവെദത്തിൽകൎത്താവ
രുളപ്പാടുകണ്ടാലെപ്പെരുമതിനില്ലസംശയം മനക്കാമ്പിൽ— പ്രാ
ൎത്ഥിക്കെണ്ടുന്നവിധമെങ്ങിനെയെന്നുസത്യവെദത്തിൽപറഞ്ഞി
രിക്കുന്നിതുമഹാമതെ— അന്നന്നുണ്ടാകുംഞെരുക്കങ്ങളുംദാരി
ദ്ര്യങ്ങൾമനഃതാഴ്മയൊടെനാംസ്ഥിരവിശ്വാസത്താലെമുഴുവ
ൻദൈവത്തിന്നുബൊധിപ്പിച്ചൎത്ഥിച്ചവൻനമുക്കുതന്നരക്ഷിതാ
വിന്റെനിമിത്തമായിദൊഷങ്ങളാകനീക്കിവെണ്ടുംവണ്ണംനൽ
വരങ്ങളെത്താനിങ്ങുനൽകെണമെന്നാനമ്രമനസ്സൊടെചൊ
ദിക്കുന്നതുതന്നെപ്രാൎത്ഥനയാകയാലെതൻഞെരുക്കങ്ങൾദരി
ദ്രങ്ങളുമറിഞ്ഞവന്മാത്രമെഇതുപൊലെപ്രാൎത്ഥിക്കുമല്ലാതവരാ
ൎക്കുമിവണ്ണമുള്ള പ്രാൎത്ഥനവരായെല്ലൊ— ആരെനാം നൊക്കിപ്രാ
ൎത്ഥിക്കെണമെന്നതുകെട്ടുവീൺമൊഴിവെടിഞ്ഞവനുത്തരമു
രചെയ്തുദൈവത്തെമാത്രം നൊക്കി പ്രാൎത്ഥിക്കഅല്ലാതെനാംവെ
റൊരുത്തനെനിനച്ചങ്ങിനെയരുതെതുംനമുക്കുവെണ്ടുംസഹാ
യങ്ങളാകവെചെയ്വാനവനെസൎവ്വശക്തനത്രയുമല്ലപിന്നെഅ
ളവില്ലാത കൃപാശാലിയായിവാഗ്ദത്തവുമവന്താനെല്ലൊസഹാ
യിക്കുമെന്നരുൾചെയ്തുസൎവ്വവ്യാപ്തനായിത്തന്നെനൊക്കിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/86&oldid=195009" എന്ന താളിൽനിന്ന് ശേഖരിച്ചത്