താൾ:CiXIV266.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

ന്നിപുനരൊരുനാൽപത്തൊളംവരുഷംചെന്നപ്പൊളവൎക്കുണ്ടാ
യ്വന്നു—പറയെണമതുമറിയുമാറെന്നൊടഖിലമെന്തെന്നുവിവര
മാംവണ്ണം—പെരുപ്പമുണ്ടതുവിവരംചൊല്ലുവാൻചുരുക്കിച്ചൊൽ
വതുശ്രവിച്ചുകൊൾ്കനീ—അയച്ചുരൊമിയഗണത്തെയുന്നതനുരത്ത
കൊപമൊടവൎകൾവന്നെത്തിനിഖിലദെശവുംനഗരവുദൈവഭ
വനവുംകൂടയഴിച്ചുപാഴാക്കിപിടിച്ചുയൂദരെയടിമകളാക്കിമരത്തി
ലാവൊളംതറച്ചതുമെന്നിവിലകുറച്ചുവിറ്റതുമൂലമവർപലദെ
ശങ്ങളിലടിമകളായിചമഞ്ഞുപിന്നയുമവർകുലത്തിങ്കലിരുന്നരാജ്യ
വാഴ്ചയുമരചനുമൊഴിഞ്ഞുകണ്ടാലുമഹൊന്നതൻകൃപാമുഴുവൻത
ള്ളിനനിമിത്തമുന്നതൻവെരുങ്കൊപംചൊരിഞ്ഞതുകൊണ്ടിങ്ങി െ
നചമഞ്ഞുയൂദജാതികളെന്താവതു—യഹൂദിയദെശമൊഴിയയെശു
വിൻസുസംവാദമന്യനഗരങ്ങളിലു‌മവന്റെശിഷ്യന്മാരറിയിച്ചില്ലയൊ
പറകെന്നുകെട്ടുപറഞ്ഞിവൈദികനും—അതെയെശുക്രിസ്തൻസമസ്തജാതി
ക്കുംവരുത്തുവാൻജീവൻകൊടുത്തതുമൂലമുളവായഗുണഗണമഖിലവുമവർ
ഭൂലൊകമെങ്ങുമെയറിയിച്ചു—അതാത്നീവൃതിമരുവുംമാനവരവരിൽനിന്നു
കെട്ടതുകൈക്കൊണ്ടാരൊ—ബഹുകൊടിബഹിൎഗ്ഗണങ്ങൾവിഗ്രഹഭജനം
വിട്ടുയെശിവിനെയ്പിൻപറ്റിവിരവിൽവിശ്വസിച്ചതുകൊണ്ടുപാപക്ഷ
മലഭിച്ചുസല്ഗുണവാന്മാരായെചമഞ്ഞിതുക്രിസ്തജങ്ങളായെന്നുപറഞ്ഞ
തുകെട്ടുവിരഞ്ഞുചൊദിച്ചു—വലരുമായതുപരിഗ്രഹിച്ചാലുംസകല
രുംപരിഗ്രഹിക്കയില്ലെന്നുമമഹൃദിതൊന്നുന്നതുമൂലംചിലരതുകൈ
ക്കൊള്ളാതെപുനരെന്തുചെയ്തു—അനുസരിക്കാത്തജനങ്ങൾശിഷ്യ
രെയധികംദ്രൊഹിച്ചുപുനരെന്നാകിലുംജഗൽപതിശിഷ്യഗണ
വുംതന്മൊഴിഗ്രഹിച്ചുവിശ്വസിച്ചവരുംധീരരായിയുറച്ചുനിന്നുലൌ
കികമഹത്വത്തെവെറുത്തുരക്ഷകനെയുമവനുടെസുസംവാദത്ത
യുമധികംസ്നെഹിച്ചുകനിഞ്ഞുവൈരികളിലുമിരുന്നിതു—പലരും
യെശുവിൻസുവിശേഷത്തയുമതിലടങ്ങിയഹിതൊപദെശവുംപരി
ത്യജിച്ചതിൽനിമിത്തമെന്തെന്നുഗ്രഹിക്കെണമെന്നുശ്രവിച്ചുചൊ
ല്ലിനാൻ—ഗ്രഹിച്ചുകൊണ്ടാലുമതിനുകാരണംപെരുത്തമൌഢ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/68&oldid=195040" എന്ന താളിൽനിന്ന് ശേഖരിച്ചത്