താൾ:CiXIV266.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

തഥാവിധമുണ്ടായ്ചമഞ്ഞതില്ലവരനെകർപാപവത്താലകപ്പെട്ട്
നാശമുണരാതെകണ്ടുമഘശാന്തിക്കിവനധികാവശ്യമെന്നറിയാ
തെകണ്ടുമിരുന്നകാരണംസുമംഗലൊദന്തഹിതൊപദെശങ്ങ
ൾവെറുത്തതെന്നിയെപെരുത്തവൈരത്താൽപകച്ചുയെശുവെ
അക്കണക്കെപീഡികൾവരുത്തിശിഷ്യൎക്കും—ഉപദ്രവംവന്നനിമി
ത്തംശിഷ്യന്മാർമനഃക്ലെശംപൂണ്ടുകലങ്ങിപ്പൊയില്ലെ—ഒരിക്കലു
മവർകലങ്ങിപൊകാതെവികല്പമെന്നിയെസുസംവാദത്തിന്നാ
യുറച്ചസാക്ഷികൾപറഞ്ഞുയെശുവിൻബലത്താൽസന്തൊഷ
മനസ്സൊടുപീഡാപൊറുത്തുശാന്തന്മാർപവിത്രയെശുതാൻസ
മസ്തകന്മഷംസഹിച്ചുനീക്കിയെന്നെതൃത്തുധീരരായുറച്ചുഘൊ
ഷിച്ചുസുവൃത്തമിങ്ങിനെധരിച്ചുകൊൾകനീ—മശീഹായെശു
വെന്നറിവതിനിത്രപ്രഗത്ഭസാക്ഷികളടയാളങ്ങളുംഇരിക്കെ
യൂദജാതികൾപുനരെന്തെഗ്രഹിച്ചുകൊള്ളാതെസുമംഗലൊദ
ന്തംവദിച്ചവർകളെകഠിനാമാംവണ്ണമുപദ്രവിപ്പതിന്നവകാശം
ചൊൽക—അവകാശമെറ്റമഹങ്കാരംലൊകധനംകാംക്ഷാദി
കളിരുന്നതുതന്നെഅതിദരിദ്രപാപികളെന്നുംതങ്ങളഖില െ
ലാകെശതിരുമുൽക്കാഴ്ചെക്കുചെറുതുനീതിനെടുവാൻകഴിയാ
തബലമില്ലാതൊരെന്നറിയാതെകണ്ടുനിജകൃതബലിജവാദി
കൾകൊണ്ടുനിവാരണമഘത്തിനുവരുമെന്നുമതിനാൽനീതിയു
ള്ളവരാംദൈവത്തിന്തിരുമുമ്പാകെയെന്നതുമഹന്തയാവെറു
തെചിന്തിച്ചനിമിത്തംരക്ഷെക്കായിറങ്ങിയദൈവാത്മജന
യുമവൻപറഞ്ഞിയിച്ചപരൊപദെശങ്ങളഖിലവുംവെറുത്തുട
നുപെക്ഷിച്ചുവരുത്തിനാരവനയച്ചശിഷ്യൎക്കുംകടുപ്പമാംവണ്ണമു
പദ്രവങ്ങളും—പരമനുന്നതയെശുവിനെയുമവൻസുവാൎത്തയു
മവർവെടിഞ്ഞകാരണമുളവായശിക്ഷാപുനരവൎക്കെന്തെന്നറി
യുമാറെന്നൊടിനിയുംചൊല്ലെണം—മരിപ്പതിന്നെറുശലെമ്പു
രാന്തരെഗമിച്ചനാൾയെശുയഹൂദജാതിക്കുവരുവാനൊങ്ങു
ന്നഭയങ്കരശിക്ഷാനിരവിൽമുൻകൂട്ടിപ്പറഞ്ഞവണ്ണമെകുറവെ

9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/67&oldid=195041" എന്ന താളിൽനിന്ന് ശേഖരിച്ചത്