താൾ:CiXIV266.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ച്ചാലുമെടൊ—

൮.അദ്ധ്യായം

തദനുവൈദികനൊടുബിംബാൎച്ചകന്തുടൎന്നുചൊദിച്ചാനതിവതി െ
നവംപരിശുദ്ധാത്മാവിൽവരങ്ങളാലെറപരിപൂൎണ്ണന്മാരായ്ചമഞ്ഞ
നന്തരംപരമയെശുപ്രെരിതന്മാരെന്തഹൊപരിചൊടുചെയ്തത
റിയണമിനിപറയാമെന്നിവൻപറഞ്ഞാനന്നെരമഖിലലൊ
കമൊചനാൎത്ഥമായെശുതനിയെതാൻചെയ്തൊരുപകാരംയൂ
ദകുലങ്ങൾ്ക്കുമന്യമനുജജാതിക്കുമറിയിച്ചുപുനരവൻവിശുദ്ധി
ക്കുമതിഭാഗ്യത്തിന്നുമുറവെന്നുംകാട്ടിഅവന്റെപിന്നാലെവരുവ
തിന്നായെപുനരെല്ലാരെയുംവിളിച്ചുപാപത്തെവെറുത്തുമാനസാ
ന്തരത്തെപ്രാപിച്ചുപവിത്രയെശുവെഗ്രഹിച്ചഭിഷെകംലഭിച്ചു
കൊൾ്വിനെന്നിടിക്കുതുല്യമായുരച്ചുഘൊഷിച്ചുകരുത്തായെവരും—
—എവിടെയാദിയിൽതുടങ്ങിയതവരറിവതിനുചൊല്ലഹൊമഹാമ
തെ—മമവതിമഹാജനപതിയെശുപിറന്നുയൂദെയജനവരാ
ലയെനിറഞ്ഞബൊധെനപ്രസംഗവുംചെയ്തുകനിഞ്ഞുത്രാണ
നക്രിയാനിവൃത്തിച്ചുനിജരുധിരവുമൊഴിച്ചഭൂമിയിൽയരുശ
ലൊംപുരനിലയയൂദൎക്കുനിജസുസംവാദംമുതലായൊതുവാന
വരൊടുചൊന്നകണക്കെശിഷ്യന്മാർവിശുദ്ധാത്മാവരഘടന
നാൾതന്നെതുടങ്ങിയതവരെറുശലൊംപുരെ—യഹൂദന്മാർഏതു
വിധമായെശുവിൻസുമംഗലൊദന്തംപരിഗ്രഹിച്ചതു—വിശു
ദ്ധാത്മാവിന്റെവരങ്ങളെതുനാൾലഭിച്ചപ്പൊസ്തലരതുപൊഴു
തവർപവിത്രയെശുവിൻമൃതിയാൽമൎത്യൎക്കുലഭിച്ചഭാഗ്യത്തെ
വിവരിച്ചുകെട്ടുതിരന്നൊരുമൂന്നുസഹസ്രംയൂദന്മാരവനിൽവി
ശ്വസിച്ചതിനനന്തരംവീരഞ്ഞുകൂടകൂടവെചെറിയൊരും
മഹൽജനങ്ങളുമതിലകപ്പെട്ടുപിതാപുത്രാത്മാവിന്നഭിധാനം
കൊണ്ടുജലാഭിഷെചനംപരിഗ്രഹിച്ചിതു—സകലയൂദരുമവ
നിൽവിശ്വസിച്ചഭിഷെകംകൈക്കൊണ്ടിതൊമഹാമതെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/66&oldid=195044" എന്ന താളിൽനിന്ന് ശേഖരിച്ചത്