താൾ:CiXIV266.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

ത്രാണനപ്രവൃത്തിപൂൎണ്ണമായിത്തികഞ്ഞതിൽപിന്നെമഹൊന്ന
തദൈവംനിജസുതദെഹംകുറഞ്ഞൊന്നെങ്കിലുമവമാനിപ്പാ
നായിമനുഷ്യൎക്കെകാതെനിജമനൊഹിതംകണക്കെക്രൂശിൽ
നിന്നിറക്കിയെറ്റവുംബഹുമാനപൂൎവ്വമടക്കംചെയ്വാനായിമഹാഭ
ക്തിയുള്ളശ്രുതിമാൻയൊസെഫെന്നൊരുന്തന്നെയുമപരംനി
ക്കദെമനെന്നുമറ്റൊരുസഖിയെയുമൊക്കവരുത്തിമംഗലൻ
ശ്രുതിയുള്ളയൊസഫുടലെടുത്തൊരുമൃദുവസനത്താൽപുതച്ചു
താൻമുന്നംതനിക്കെന്നുവെട്ടികുഴിച്ചകല്ലറക്കകത്തുകൊണ്ടുചെ
ന്നടക്കവുംചെയ്താൻ—പരമയെശുക്രിസ്തടക്കപ്പെട്ടതാൽനമുക്കെ
ന്തുന്യായംവിളങ്ങിക്കാണുന്നു—അതുകൊണ്ടുമൂന്നുവലിയന്യായ
ങ്ങൾവിളങ്ങികാണുന്നുനമുക്കതുചൊല്ലാംപരനൊന്നാമതുചെ
റുതൊരുകുറ്റംകലരാതെപെട്ടുമരിച്ചാനെന്നതുംവിളങ്ങിര
ണ്ടാമതന്മനുഷ്യൎക്കായിതിൻവണ്ണമ്പാടുസഹിച്ചാനെന്നതുംമ
നുഷ്യരക്ഷക്കുവഹിച്ചപാടുകൾചെറുപ്പമല്ലെന്നതൊടുക്ക
ത്തെന്യായം—അവനിരുദെഹമിനിയുംകല്ലറക്കകത്തുതന്നെ
യൊവസിക്കുന്നുചൊൽക—ഇരിക്കുന്നില്ലതുകുഴിക്കകത്തിപ്പൊ
ളതെന്തെന്നുചൊല്ലാമഹൊമഹൊന്നതൻമനുഷ്യൎക്കായ്മരിച്ചവനെ
മൂന്നാംനാൾനിജബലാലുയൎത്തെഴുനീല്പിച്ചവൻമഹിമയുള്ളവ
ൻനിജസുതനാംയെശുവെയുയിൎത്തെഴുനീല്പിച്ചതുകൊണ്ടെ
ന്തുനാമറിവാനുള്ളവപറയെണമെന്നുപ്രതിമാസെവകൻമൊ
ഴിക്കുചൊല്ലിനാൻ—മഹൊന്നതൻദൈവമിതുകൊണ്ടുയെശു
കളങ്കഹീനനെന്നറിയിച്ചതെന്നിമനുഷ്യന്മാർപെട്ടകടങ്ങ
ളാകവെകുറവെന്നിയെശുതികെച്ചുവീട്ടിയുംകലുഷംതീൎത്തുമാ
നുഷമരണവുമഖിലന്തീൎത്തുജീവനെലഭിക്കുന്നവഴിയുമുണ്ടാക്കി
പ്പഴയസൎപ്പത്തിൽതലചതച്ചുകൊണ്ടിവണ്ണമൊക്കവെമനുഷ്യ
ജാതിക്കുകുറവുകൂടാതെവരുത്തിവീണ്ടെടുപ്പിതെന്നിതിനാലെയു
ച്ചെസാക്ഷിതാന്മാനഃപ്രസന്നനായികൊടുത്താനെന്നതുധരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/65&oldid=195046" എന്ന താളിൽനിന്ന് ശേഖരിച്ചത്