താൾ:CiXIV266.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ഷ്യൎക്കാത്മാവിൽവരെണ്ടുംവ്യാകുലമതികൊടിയബാധകളിവ
യല്ലാംജഗൽപരിത്രാതാവനുഭവിച്ചതിൽനിമിത്തംമാനുഷൎക്കുപ
കാരമെന്തു—മനുഷ്യൎക്കുപാപംനിമിത്തമുന്നതൽവിധിച്ചശിക്ഷ
കളഖിലംത്രാണകൻകുറവെന്നിയനുഭവിച്ചകാരണമ്മഹൊന്ന
തൻനീതിയവന്റെസത്യവുമ്മഹിമയുള്ളതായ്ചമച്ചിതാകയാൽ
ക്ഷമിച്ചിതുദൈവമ്മനുഷ്യകന്മഷമിഹവരങ്ങളിലവൎക്കുണ്ടാ െ
കണ്ടുമരിയസങ്കടമകറ്റിയെശുവിൽനിമിത്തംസന്തൊഷംനി
റച്ചുമുതൽകീടുംവിചിത്രമായുള്ളൊരുപകാരമിതുമനുഷ്യരക്ഷെ
ക്കുംപരിത്രാതാവെവംമനഃക്ലെശംസഹിച്ചതുപൊരാഞ്ഞിതൊ
വപുസ്സിലുംകഷ്ടംസഹിച്ചീടെണമൊജഗൽപതിസുതൻനമുക്കാ
യെങ്ങിനെ—അതെപുനരതുമധികമാവശ്യമതെന്തുകൊണ്ടെന്നാ
ൽമനുഷ്യജാതികൾപ്രവൃത്തിച്ചപാപമഖിലന്താനെറ്റുവഹിച്ചാ
നാകയാലതങ്ങിനെവന്നു—മനസാമാത്രമല്ലിവർപാപംചെയ്തു
ശരീരങ്ങൾകൊണ്ടുമതുചെയ്താരല്ലൊഅതുമൂലമിവർവപുസ്സുക
ളിലുമതികഠോരവെദനാവരെണ്ടതു—വരുവാനുള്ളശിക്ഷക
ളെന്തുപാപമുടയമൎത്യൎക്കുനിജകളെബരെ—ദിനന്തൊറുമുള്ളദരി
ദ്രവുംലജ്ജാനിബിഡരൊഗങ്ങൾമരണമിത്തരംമനുഷ്യൎക്കുവെ
ണ്ടിജഗൽഗുരുപുനരിവയെല്ലാംസഹിച്ചനുഭവിച്ചിതൊ—കിമ
പിസശയമതിനില്ലയെശുചരിതമെല്ലാംകാാണതിന്നുസാക്ഷി
കൾഅവൻപിറന്നനാൾമുതൽമരിപ്പൊള‌മതിദരിദ്രനായിനട
ന്നുകൊണ്ടിതുകുറുനരികൾക്കുകുഴികളുംപക്ഷിഗണത്തിന്നുകൂ
ടുമിരിക്കുന്നെങ്കിലുംമനുഷ്യപുത്രനുതലചായ്പാൻപൊലുമിരു
ന്നതില്ലപൊലെമഹീതലമെങ്ങും—അവസാനംയരുശലെംപുരാ
ന്തരെമഹാപുരൊഹിതമുഖയഹൂദ്യസഭാഢ്യന്മാർപിടിച്ചവനെ
യജ്ഞാനികരത്തിലെല്പിച്ചനിമിത്തമത്യന്തംവഹിച്ചുലജ്ജകൾ
സഹിച്ചുപീഡകളവനനവധിമിഴിച്ചുനൊക്കുകിൽഗണിച്ചുതീ
ൎപ്പതിനെളുപല്ലതുനമുക്കുകിഞ്ചനനിനച്ചുകാണുമ്പൊൾയഹൂ
ദന്മാർദുഷിച്ചധികംനിന്ദിച്ചുബഹുകുറ്റംചെയ്തമനുജനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/62&oldid=195051" എന്ന താളിൽനിന്ന് ശേഖരിച്ചത്