താൾ:CiXIV266.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

നെന്നുചൊവ്വൊതെളിയിച്ചു—

കെളെന്നുകെട്ടുപുനരാകുലമകന്നുചൊദിച്ചുപൊന്നെയുമവൻ—
ദൈവാത്മവരങ്ങളാൽനിറഞ്ഞുയെശുനാഥൻമാനുഷജാതികളെ
പ്പാലിപ്പാൻപ്രാപ്തനെന്നുബൊധിപ്പിച്ചിതുഭവാൻആകയാൽഇതു
പരമാൎത്ഥമായീടിൽഞങ്ങൾശാസ്ത്രത്തിൽചൊന്നവണ്ണംപലതാ
യവതാരമെടുത്തുവിഷ്ണുതന്നെപ്പരിപാലകനെന്നുഞങ്ങൾചൊല്ലുന്ന
തെല്ലാമഖിലംകളവെന്നവണ്ണമായ്ചമച്ചിതുകിമിദമെന്നുകെട്ടു
പറഞ്ഞുവൈദികനും—എന്തുസംശയമവന്തന്നടപ്പുകൾനിങ്ങൾകൺ
തുറന്നഹൊകൂടക്കൂടവെനൊക്കീടുകിലന്യായമെത്രവിധമശുദ്ധംദു
രാശകൾതിങ്ങിവിങ്ങവെമലിനാത്മാവായായ്കാണാകുന്നുഇങ്ങിനെ
കലുഷാത്മാവായൊരുപാപിപുനരെങ്ങിനെപാപികളെപ്പാലിച്ചീ
ടുന്നുപാൎക്ക—നാംതന്നെയെശുക്രിസ്തൻചെയ്തതെല്ലാമാമെനണ്ണിനമ്മു
ആത്മാദെഹാദികൾ്ക്കുവറ്റീടിനകെടുകൾനീക്കുന്നവനെന്നുകൈ
ക്കൊൾ്വാനെണ്ണിത്തീരാതസാക്ഷിയുണ്ടുതന്നുപദെശംകൊണ്ടുനമ്മുടെ
യറിയായ്മനീക്കുംത്രാണകെന്നുംതന്നതിശയംകൊണ്ടുനമ്മുടെരൊ
ഗമെല്ലാമുന്മൂലനാശംവരുത്തീടുന്നവൈദ്യനെന്നുംനിൎണ്ണയമറിഞ്ഞീ
ടുമാറുസംഭവിച്ചിതുനമുക്കുപരിപൂൎണ്ണവിശുദ്ധനടപ്പിന്നുസുവൃത്തനൊ
രുനല്ലമാതൃകയായിത്തീൎന്നുത്രാണനതിനുനമുക്കിങ്ങിനെയൊ
രുത്രാതാവെണമെന്നതിന്നൊരുസംശയമില്ലതെല്ലും—

൭.അദ്ധ്യായം

പരിത്രാവാരെന്നതുമവൻനമ്മെപ്പരിപാലിക്കവല്ലഭന്നെന്നുള്ളതും
വിവരമായുരച്ചതുകെട്ടെനെതുവിധമവൻനമ്മെപ്പരിപാലിച്ചെ
ന്നുംഅറിഞ്ഞുകൊള്ളുവാനഭിരുചിമമമനസിപാരമുണ്ടറികെവൈ
ദിക—പറഞ്ഞീടാമെങ്കിലറിഞ്ഞാലുംപാപഗതിവശാൽകൊപകഠി
നശിക്ഷകൾഉളവായപൊതുകരുണയായെശുകലുഷമാനുഷൎക്ക
ലിഞ്ഞവൎക്കായിപ്പിണയാളിയായിട്ടവർമെൽവന്നെത്തുമതി െ
കാപശിക്ഷഭരമെറ്റുകഷ്ടാച്ചനുഭവിച്ചുവതാനവരെരക്ഷിച്ചാന

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/60&oldid=195054" എന്ന താളിൽനിന്ന് ശേഖരിച്ചത്