താൾ:CiXIV266.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ൽനമുക്കുണ്ടായ്വരുന്നുപുനരതുവിരഞ്ഞുകെട്ടുകൊൾക—നമ്മെര
ക്ഷിപ്പാനിവന്മാത്രമെപ്രാപ്തനെന്നുചെമ്മെനാമിതുകൊണ്ടുഗ്രഹി
ച്ചുനിസ്സംശയമവനിൽവിശ്വസിച്ചുകൈക്കൊൾ്വാനിതുനമ്മെ
യെഴുനീല്പിച്ചീടുന്നിതത്രയുമല്ലപാൎത്താൽപരിശൊധനെക്കുള്ളി
ലടങ്ങീടിനനമുക്കതിനെജയിപ്പതിനിവനാൽപ്രാപ്തിയുണ്ടാമിങ്ങി
നെയുള്ളമതിനിൎണ്ണായമതുംകൂടയിങ്ങുനമ്മുടെയുള്ളിലുറപ്പിച്ചീടുന്നി
തു—

മാനുഷജാതികളെപ്പാലിപ്പാൻപ്രാപ്തനെന്നുകാണിപ്പാൻ
യെശുക്രിസ്തൻചെയ്തതെന്തതുകാലം—കൎത്താവുനിജപിതാവാകി
യദൈവത്തിന്റെചിത്തത്തിന്നൊത്തവാറുതൽബോധമില്ലാ
തൊൎക്കുദൈവജ്ഞാനത്തെബൊധിപ്പിച്ചുതന്നുപാന്തെപൊ
യിച്ചെരുവാൻവഴികാട്ടിപ്പരമബൊധകനായിമൂന്നരവൎഷമ
വറ്റെപ്രകാശിപ്പിച്ചൊവംഗാഢാന്ധതമൊമയലൊകത്തിൻപ്ര
ദീപമായി—അന്നവനരുൾച്ചെയ്തമുഖ്യൊപദെശമെന്തെന്നെന്നൊ
ടുമുഹുരുരചെയ്യെണമ്മഹാമതെ—ദൈവനാമവുമവൻലക്ഷണങ്ങ
ളുമെല്ലമ്മാനുഷന്മാൎക്കുപ്രകാശിപ്പിച്ചുമുഹുരപിമാനഷൎക്കുള്ള
പാപത്താലവൎക്കകപ്പെട്ടകെടുകൾഖിലംബൊധിപ്പിച്ചുപാപ െ
മല്ലാംദൈവത്തിന്നൊത്തവണ്ണംതീരെണ്ടുംവഴിയതുംമാനുഷ
രകപ്പെട്ടുനടക്കെണ്ടുന്നവാറുമാകവെതെളിയിച്ചുകൊണ്ടിതി
ൽനടപ്പൊൎക്കുചെരുന്നഭാഗ്യമതുംനടക്കാതവർകൾ്ക്കുഘൊരമാ
യകപ്പെടുംനിൎഭാഗ്യമെന്നിതെല്ലാംനെരൊടെയുപദെശിച്ചിടി
നാൻകുറവൊന്നീ—

അമ്പുള്ളന്യായമിതെന്നാകിലുമിവയെല്ലാമീമ്പമൊ
ടിങ്ങുവെളിവാക്കെണ്ടുന്നതിന്നായിതമ്പുരാന്തന്നെയവന്തന്നെ
യിണ്ടയച്ചെന്നുംതന്നുപദേശമെല്ലാംദൈവാ‍ാപദിഷ്ടമെന്നും
സംശയംകൂടാതെനാമെങ്ങിനെബോധിക്കുന്നുകിംകരണീയ
മതിനെന്നുകെട്ടുരചെയ്തു—കെട്ടാലുമവൻചെയ്തപരമാശ്ചൎയ്യങ്ങ
ളാൽവാട്ടമെന്നിയെയറിഞ്ഞീടുവാൻമഹാദൈവംനീട്ടിനകരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/58&oldid=195058" എന്ന താളിൽനിന്ന് ശേഖരിച്ചത്