താൾ:CiXIV266.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

ടംലഭിച്ചെന്നിവയെല്ലാംഗ്രഹിക്കപരമഗാനത്തിന്റെവിവ
രണം–രക്ഷകൻപിറന്നസദ്വൎത്തമാനത്തെക്കെട്ടുതൽക്ഷണ
മിടയന്മാരെന്തൊന്നുപ്രവൃത്തിച്ചു–ദൈവദൂതന്മാർപറഞ്ഞറി
ഞ്ഞൊരതിശയംകാണെണമെന്നുനിമിഷംപുറപ്പെട്ടുചെന്നു
രക്ഷിതാവിനെക്കണ്ടുവണങ്ങിസ്തുതിചെയ്തുസതാരമറിഞ്ഞവ
മറ്റെവരൊടുംചൊല്ലിപ്പൊയ്നിജമെഷവൃന്ദപാലനംചെയ്തിടി
നാർഎതുമെപിന്നെയവരെക്കൊണ്ടുകെൾ്ക്കുന്നില്ല–ഇങ്ങിനെയു
ള്ളമഹാവൃത്താന്തംമഹൊന്നതൻപിന്നെമറ്റാൎക്കുമറിയിച്ചുതി
ല്ലയൊഎന്തു–അജ്ഞാതജാതികളിൽചിലൎക്കുമവനതുപിൽപ്പാ
ടുപ്രകാശിപ്പിച്ചീടിനാനതുമൂലംകിഴക്ക്നിന്നുചിലശാസ്ത്രികൾ
യെശുക്രിസ്തൻപിറന്നയഹൂദീയദെശത്തുചെന്നുചെൎന്നുഅവനെ
തെടിക്കണ്ടുവന്ദിച്ചുപൊയാരെന്നുപറഞ്ഞീടുന്നുസത്യവെദപുസ്ത
കാന്തരെ–

൬. അദ്ധ്യായം

ദൈവത്താലയക്കപ്പെട്ടൊരുരക്ഷിതാസത്യദൈവമെന്നതുംസ
ത്യമനുഷ്യനെന്നുള്ളതുംപറഞ്ഞുകെട്ടെനെങ്കിലിനിയുമവൻ
നമ്മെപരിപാലനംചെയ്‌വാൻശക്തനൊയെന്നുംകൂടപ്പരിചൊടറി
വതിന്നാഗ്രഹമുണ്ടുമമപറഞ്ഞീടുകിലതുമറിയാമെന്നെയുള്ളു–ന
മ്മുടെ പാപംനീക്കിരക്ഷിപ്പാൻപ്രാപ്തനവനെന്നതിന്നല്പംപൊലു
മില്ലല്ലൊവികല്പവും–മുന്നംഞാൻചൊന്നവണ്ണമവന്റെമനുഷ്യ
ത്വമെള്ളൊളംപാപമിശ്രമില്ലതത്രയുമല്ലദൈവാത്മാവരപരി
പൂൎണ്ണനാകയാലവന്താനെകന്മനുജരക്ഷെക്കുസാമൎത്ഥ്യമുള്ളൊ
ൻ–വരങ്ങളവയെന്തുപറഞ്ഞീടെണമെന്നുവിരഞ്ഞുംകെട്ടുചൊ
ന്നാനറിഞ്ഞീടുകഎങ്കിൽമുഴുവൻദൈവചിത്തമറിഞ്ഞുകൊ
ള്ളുമാറുകുറവുകൂടാതുള്ളൊരറിവുംവിശെഷമായിമനുജന്മാരെ
പരിപാലിപ്പാന്താൻചെയ്യെണ്ടുംവിധമനുഭവിക്കെണ്ടുന്നകഷ്ട
ങ്ങളുംഇന്നിന്നതെന്നുതിരിച്ചറിഞ്ഞുകൊണ്ടാനവനെന്നിയെ


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/52&oldid=195068" എന്ന താളിൽനിന്ന് ശേഖരിച്ചത്