താൾ:CiXIV266.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ണപ്പെട്ടതീദൈവദൂതൻ–ഇടയന്മാരൊടവനെന്തൊന്നുപറഞ്ഞി
തുപറയാമതുചെവിതന്നുകെട്ടീടുമെങ്കിൽ–ദൈവദൂതന്റെപ്ര
ഭകണ്ടിടയന്മാർനിജചെതസിഭയപരവശന്മാരായമൂലംചൊ
ല്ലിനാനവൻഭയമരുതുനിങ്ങൾ്ക്കുഞാൻനല്ലൊരുവൎത്തമാനമറിയിച്ചീടുന്നി
തുസകലജനങ്ങൾ്ക്കുംവരുവാന്തുടങ്ങുന്നപരമസന്തൊഷംഞാൻനി
ങ്ങളൊടുരപ്പതുഇന്നുനിങ്ങൾ്ക്കുകൎത്താവാംയെശുക്രിസ്തനെന്നുന
ല്ലൊരുരക്ഷിതാവുദാവിദിൻജന്മദെശെപിറന്നുചെറിയൊരു
ശിശുവായിജീൎണ്ണവസ്ത്രംപുതഞ്ഞുഗൊശാലയിൽപശുത്തൊട്ടിയി
ൽതന്നെകിടക്കുന്നതുനിങ്ങൾചെന്നുനൊക്കുമ്പൊൾകാണുംധരി
ക്കനിങ്ങൾക്കടയാളമിന്നിതുതന്നെഇത്തരമവൻപറഞ്ഞീടി
നൊരനനന്തരം–സ്വൎഗ്ഗീയസൈന്യംപുനരവനൊടൊത്തുവന്നുപുഷ്കര
മാൎഗ്ഗെചെൎന്നുനിന്നുവാടിനാരെവംഉന്നതങ്ങളിൽമഹൊന്നതനു
മഹത്വവുംഭൂമിയിൽസമാധാനംമൎത്യരിൽസമ്പ്രീതിയുംഉണ്ടായി
വരികെന്നുചൊല്ലിക്കൊണ്ടവർഘൊഷിച്ചമ്പൊടുമഹൊന്നത
നെവാഴ്ത്തിസ്തുതിച്ചെയ്താർ–ദൈവദൂതന്മാർഗാനംചെയ്തൊരീഗീ
തത്തിന്റെസാരമെന്തെന്നുപറഞ്ഞീടെണമിനിഭവാൻരക്ഷി
താവുണ്ടാക്കുന്നനന്മകളിന്നതെന്നുസ്വൎഗ്ഗദൂതന്മാർദെവകല്പനപ്ര
കാരമായിപ്പൊഴുതറിയിച്ചുകെട്ടാലുംമനുജന്മാർകിൽബിഷംകൊ
ണ്ടുദൈവനീതിക്കുംവിശുദ്ധിക്കുംപ്രീതിക്കുംമറ്റുദൈവലക്ഷ
ണങ്ങൾക്കുമതിദൂഷണംവരുത്തിനാരാകയാലിപ്പൊൾജാതനാ
യൊരുക്രിസ്തന്മൂലമായ്‌വീണ്ടുംദൈവത്തിന്നുമെലൊട്ടുമഹത്വവും
സ്തുതിയുംചെന്നുകൂടുംമനുഷ്യർപാപംചെയ്തകാരണംധരണിക്കു
ലഭിച്ചുദൈവകൊപമെങ്കിലുമിനിമെലാൽയെശുവിന്മൂലംകൊ
പമഴിഞ്ഞുവീണ്ടുംഭൂമൌപാൎത്തീടുംസമാധാനംദൈവികമായു
ള്ളതുപാപത്താൽദൈവത്തിന്നുമ്മൎത്യൎക്കുംതമ്മിലുള്ളസ്നെഹംവെ
ൎവ്വിട്ടുവെറുത്തീടുകനിമിത്തമായിമാൎഗ്ഗഭ്രഷ്ടരായ്പൊയാർമനുഷ്യ
രെന്നാലിപ്പൊൾലൊകരക്ഷെക്കു ക്രിസ്തൻവന്നതിൻനിമിത്തമാ
യിമനുഷ്യർദൈവത്തിങ്കലിനിയുംപ്രിയപ്പെട്ടുഭജിച്ചുകൊൾ്‌വാനി


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/51&oldid=195069" എന്ന താളിൽനിന്ന് ശേഖരിച്ചത്