താൾ:CiXIV266.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

അളവെന്നിയെയുള്ളവ്യത്യാസമതിന്നുണ്ടുപറയാംനിങ്ങ
ൾ്ക്കുള്ളമൂൎത്തികൾമൂന്നുപെരിൽഉണ്ടാകുമശുദ്ധിദുൎഗ്ഗുണങ്ങൾദു
രാശകൾശണ്ഠകൾവെശ്യാദൊഷദുഷ്കൃതാചാരങ്ങളുംചിന്തി
ച്ചാൽനമ്മിൽഗൃഹസ്ഥന്മാരുമിവചെയ്‌വാൻശങ്കിച്ചുലജ്ജിച്ചീ
ടുമീവകയശുദ്ധരെസ്സൎവ്വശുദ്ധിമാനായദൈവത്തൊടുപ
റ്റിപ്പാനെതൊരുവിധത്തിലുംകാരണമില്ലയല്ലൊ–മനുഷ്യര
ക്ഷെക്കിത്രവലിയരക്ഷകനെകിമൎത്ഥമയച്ചതുമറ്റൊരുവ
ഴിയില്ലെഎണ്ണമില്ലാതമനുഷ്യന്മാരെരക്ഷിക്കെണംപിന്നെ
യുമവർചെയ്തപാപത്തിനെണ്ണമില്ലഇങ്ങിനെഎണ്ണിത്തീൎത്തു
കൂടാതപാപത്തിന്നുനിൎമ്മൂലംവരുത്തുവാൻവെറൊരുത്തനാലാ
കാ–ആകയാലിത്രമഹാമഹത്വമുള്ളവനെത്താനയച്ചളവറ്റ
പ്രീതിയുംമനുഷ്യന്മാർജീവിക്കെണമെന്നുള്ളസ്നെഹവും
കാട്ടീടിനാൻരക്ഷിതായെശുക്രിസ്തൻദൈവമ്മാത്രവുമല്ലമ
ൎത്യനുമെന്നുമുന്നംപറഞ്ഞുകെട്ടെനല്ലൊതമ്മൎത്യസ്വഭാവ
ത്തെക്കുറിച്ചെന്തൊന്നുഭവത്സമ്മാൎഗ്ഗപ്രദൎശീസത്യാമ്നായംകാണി
ക്കുന്നു–പൂൎവ്വമൎത്യരാംമാതൃതാതന്മാരായൊരാദംഹവ്വഎന്നി
വർപാപംചെയ്തനാൾമഹൊന്നതൻമുറ്റുന്താനവരെകൈവിട്ടു
പെക്ഷിച്ചീടാതെതൽക്ഷണമവർകളിൽകനിഞ്ഞുകൃപാ
വശാൽ–രക്ഷിപ്പാൻസ്ത്രീസന്തതിയെകൻവരുമെന്നുതൽകാ
ലെവാഗ്ദത്തംചെയ്തീടിനാനവനിദുഷ്ടസൎപ്പത്തിന്തലചതെക്കു
മെന്നുതന്നെ–എതൊരുകാലംദൈവമവനെയയച്ചതു
കെളതുദൈവമുടനെചെയ്തില്ലെന്നാകിലുംഅയക്കുമെന്നുചൊ
ന്നവചനംകൂടക്കൂടപ്പരപ്പായിചൊല്ലിയവൻപിറക്കുംകാല
ത്തയുംഇന്നജാതിയിലെന്നുമിന്നഗൊത്രത്തിലെന്നുംപിന്ന
യുംപിറക്കുമൂരിതെന്നതുമെല്ലാംതെളിവായിചൊല്ലിയവ
ൻചെയ്‌വാൻപൊകുന്നകൎമ്മവിവരമതുംമുമ്പെതാണുപിൻക
രെറ്റവുംകഷ്ടിച്ചുമനുഷ്യനെരക്ഷിക്കുംപ്രകാരവുംവിസ്ത
രിച്ചരുൾചെയ്തുതിട്ടമായിക്കാട്ടിമുമ്പെ–എന്തിന്നായിഅതുമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/48&oldid=195074" എന്ന താളിൽനിന്ന് ശേഖരിച്ചത്