താൾ:CiXIV266.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ചെയ്തപാപവുമതിനാൽവന്നകെടുകളുമാകവെനമുക്കുകാണി
ക്കുന്നസത്യവെദംഅത്രയുമല്ലപാപംനീങ്ങിപ്പൊകുവാനെറ്റമുത്ത
മ‌മായവഴിവകയുംകാണിക്കുന്നുപാപത്തെനിനച്ചുരുകീടുന്നൊരു
ടെമനഃക്ലെശത്തെത്തീൎത്തുപരമാശ്ചാസംകൊടുത്തീടുമാരൊഗ്യ
പ്രദമുപദെശമിന്നിതുതന്നെ–ഇങ്ങിനെയുള്ളപരമൊപദെശ
ത്തെയിനിക്കിങ്ങറിയിക്കെണമെന്നൎത്ഥിച്ചീടുന്നെനഹം–മാനു
ഷരെല്ലാംപാപമഗ്നരായിഭാഗ്യഹീനന്മാരായിചമഞ്ഞിതെന്ന
റിഞ്ഞുമഹാദൈവംഅപ്പൊഴെമനുഷ്യരിൽകനിഞ്ഞുപാപത്തി
ൽനിന്നുദ്ധരിപ്പൊരുരക്ഷിതാവിനെയയക്കുമെന്നപ്പൊഴെ
യരുളിച്ചെയ്തീടിനാന്മഹൊന്നതൻആർഎന്നുമവനെതുവിധമുള്ള
വനെന്നുമൊരൊരൊകുറിപ്പടയാളങ്ങൾകൊണ്ടുംനിജദീൎഘദൎശി
കൾമുഖാന്തരമായിഅറിയിച്ചുനിശ്ചിതകാലമൊത്തുതികഞ്ഞ
സമയത്തുരക്ഷിതാവിനെമുമ്പെപറഞ്ഞവണ്ണംതന്നെത്രാണനം
മനുഷ്യൎക്കുണ്ടാക്കുവാനയച്ചിതു–ഇത്തരമളവില്ലാതൊരുപകാ
രംചെയ്‌വാനിപ്പാരിൽമനുഷ്യൎക്കായയക്കപ്പെട്ടതെവനെന്തവനു
ടെനാമംചിന്തിച്ചുചൊല്ലീടുകചഞ്ചലംതീരുന്നുനിൻവചനംകെൾ്ക്കു
ന്തൊറും–കെട്ടാലുംയെശുക്രീസ്തനെന്നവന്തന്റെനാമംകെൾ്ക്കെണ
മിപ്പെരിന്റെപൊരുളുമിനിക്കെങ്കിൽപാപവുമതിനാലുണ്ടായനാ
ശവുമവനാവതെതീൎത്തുദൈവകരുണാഭാഗ്യങ്ങളുമീടാൎന്നുണ്ടാ
ക്കിത്തരുന്നൊരുരക്ഷിതാവെന്നു രൂഢകൌതുകമായപൊരു
ളെന്നറിഞ്ഞാലും–ക്രിസ്തനെന്നുരപ്പതിന്നൎത്ഥമെന്തെന്നുകെ‌ൾ്പാനാഗ്ര
ഹമിനിക്കുണ്ടുപെൎത്തുരചെയ്തീടെണം–കെട്ടാലുമെങ്കിൽപരിശു
ദ്ധാത്മാവിൽവരങ്ങളാൽപൂൎത്തിയായഭിഷെകംകഴിക്കപ്പെട്ടമൂ
ലംഇവനാൽസത്യവെദംനാലുകാൎയ്യങ്ങൾചൊല്ലുമതിന്റെവിവ
രങ്ങൾകൂടവെഗ്രഹിച്ചാലും–ഒന്നാമതഖിലൈകനായകൻരക്ഷെ
ക്കായ്ക്കൊണ്ടിങ്ങയച്ചൊരുരക്ഷിതാവാരെന്നതുംപിന്നെരണ്ടാ
മതവനതിന്നായ്ക്കൊണ്ടുശക്തനെന്നുംരക്ഷിച്ചവിധമെന്തെന്നു
ള്ളതുമൂന്നാമതുംഒടുക്കംനമ്മെരക്ഷിച്ചതിന്നുമഹാദൈവംകൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/46&oldid=195078" എന്ന താളിൽനിന്ന് ശേഖരിച്ചത്