താൾ:CiXIV266.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ന്നെഞ്ചെവികെൾ്പിക്കെണതിമ്പമൊടുരചെയ്തുകെട്ടിവൻചൊല്ലീ
ടിനാൻ–അടുത്തമനുഷ്യനുവിരുദ്ധമായിനിനെക്കരുതുകള്ളസാ
ക്ഷിചൊല്ലുകഎന്നുള്ളത്–ഒമ്പതാമാജ്ഞയിതെന്നിങ്ങിനെ
കെട്ടനെരമെന്തിതിൻപൊരുളെന്നുവിഗ്രഹാൎച്ചകൻചൊന്നാ
ൻ–കെട്ടാലുമിതിൽദൈവമഖിലദൈവമഖിലപൊളിവാക്കുംമായാവാചകം
സ്നെഹഹീനവാചകങ്ങളുംഖണ്ഡിച്ചുവിടുന്നത്ധരിക്കമനസിനീ
മന്നിൽമുന്നൊരിൽനിന്നുണ്ടായതില്ലിവയൊന്നും–ഞങ്ങൾ്ക്കുംഗ്രാ
ഹ്യമുണ്ടീയാജ്ഞചിന്തിച്ചീടുമ്പൊൾനമ്മുടെശാസ്ത്രങ്ങളുംചൊല്ലീടു
മാറുണ്ടിതുഎങ്കിലുംപൊളിപറയാതെഈപ്രപഞ്ചത്തിലെങ്ങിനെജീ
വിച്ചിരുന്നീടുന്നുവിചാരിച്ചാൽ–ഭൊഷ്കുചൊല്ലാതെസത്യംപറഞ്ഞ്
പ്രവൃത്തികൾനീക്കമെന്നിയെചെയ്യുന്നവനെമറ്റുള്ളവർവിശ്വാസി
ച്ചീടുമതുകൂടാതെമഹൊന്നതൻസത്യവാന്മാരിൽതന്നെപ്രീതനാ
യീടുന്നതുംആശീൎവ്വാദവുമവൎക്കവനിൽനിന്നുവരുംനെരുകെട്ടവ
നെയെതൊരുവൻവിശ്വാസിക്കുംദൈവകൊപമെവരുമൈഹി
കപാരത്രീകലൊകങ്ങളതിലവന്മെലതുനിലനില്ക്കുമെന്നല്ലൊസ
ത്യവെദവാക്യങ്ങൾകാട്ടുന്നതുപിന്നെനാംസത്യംവിട്ടുജീവിപ്പാനെ
ന്തുമൂലം–പത്താംകല്പനഎതെന്നുള്ളതുമുരചെയ്കപറ്റീടുമ്മലമ
റിഞ്ഞീടാമായതുകൊണ്ടും–കെട്ടാലുമെങ്കിൽഅന്യഭവനമന്യഭാ
ൎയ്യാഭൃത്യന്മാർഭൃത്യമാരുംകാളകൾകഴുതകൾയാതൊന്നെങ്കിലുമ
ന്യനുള്ളവമൊഹിക്കരുതെവംകല്പനാപരിപൂൎണ്ണമാംപത്താമതു–
ചൊല്ലെണമിതിൽവിവരംകൂടയറിവാനായിച്ചൊല്ലുവൻദൈവവമ
ന്യമണ്ണാശാപരഭാൎയ്യാകാംക്ഷയുമന്യമൃഗഗണത്തിലുള്ളവാഞ്ഛാ
പിന്നയുമന്യതൊട്ടംവീടുകൾനിലങ്ങളുമെന്നിവയപഹരിച്ചീടു
വാന്തക്കവണ്ണംവല്ലാതശഠശീലമെല്ലാന്താനിതിനാലെകൊള്ള
രുതെന്നുകല്പിച്ചീടുന്നുമഹൊന്നതൻ–ഉള്ളതുതന്നെയിതെല്ലാ
വരുമറിയുന്നിതെന്നാലുംമനുഷ്യന്മാർനടക്കുന്നതുകണ്ടാൽ
കല്പനയിതുപ്രമാണിച്ചുപൊരുതുന്നജനമീദെശത്തിങ്കലാരുമി
ല്ലെന്നുതൊന്നീടുന്നു–സങ്കടംതന്നെയതെന്നാകിലുമതിശയ


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/43&oldid=195083" എന്ന താളിൽനിന്ന് ശേഖരിച്ചത്