താൾ:CiXIV266.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

യറിഞ്ഞവന്തന്നെനാംഭയപ്പെടുനാമതിലാശ്രയിച്ചുസ്നെഹി
ച്ചുസ്തുതിച്ചുകൊള്ളുന്നതസ്മാകംധൎമ്മംവീറൊടുധരിക്കെന്നുകെട്ടു
ബിംബാൎച്ചിചൊന്നാൻ–നെരത്രെദൈവനാമംമുഖ്യമായിഗ്രഹി
പ്പതിന്നാവശ്യമാകകൊണ്ടുഞങ്ങളിലനെകരുമങ്ങിനെത
ന്നെചെയ്തീടുന്നിതുപലെടത്തുംഒരൊരൊമനുഷ്യന്തൻനടപ്പുംഹൃദ
യവുമാരാഞ്ഞുപരീക്ഷിച്ചുനൊക്കിയാലവനവൻദെവനാമത്തെ
പ്പഴുതെയെടുക്കുന്നതെല്ലാമാവൊളംതെളിവാകുമെവൎക്കുമ
ത്യുന്നതനാകവെയറിഞ്ഞവനെന്നുറച്ചീടുകിൽനാംപെടികൂടാ
തെയവനെതുമെയറിയാതമാതൃകയായിച്ചെയ്തപാപവുംമറ
ച്ചുവെച്ചൊരൊരൊകള്ളസ്സാക്ഷിപറഞ്ഞുമാണയിട്ടുംശകു
നംനൊക്കിയതിൽശാസ്ത്രങ്ങൾകെട്ടുകൊണ്ടുകലങ്ങീടുവാനെന്തു
കാരണമിതുവ്യഥാപരമനാമമെടുത്തീടുകയെന്നതല്ലീ–ജ്ഞാന
മുള്ളൊരുസത്യദൈവന്താനെല്ലാറ്റയുംതാൻനിജക്രമംന
ടത്തീടുന്നമഹാദൈവംപാലിച്ചുകൊള്ളുവാനുംനശിപ്പിച്ചീടുവാനും
താനെല്ലാമറിഞ്ഞവനെന്നിരിക്കവെവയംനമ്മുടെക്ലെശമക
റ്റീടുവാനവന്തന്നെചെമ്മെയാശ്രയമാക്കിഅവനെയടുക്കാതെ
ബുദ്ധിയുംസാമൎത്ഥ്യവുംക്രമവുമില്ലയാതപൊട്ടവിഗ്രഹങ്ങളെച്ചെ
ന്നുയാചിപ്പതെന്തെഅവറ്റിനൊരൊബലികാഴ്ചകൾനെൎന്നുക
ഴിച്ചബദ്ധംദുഷ്കൎമ്മങ്ങൾദുൎദ്ദെവന്മാൎക്കുചെയ്തുനടക്കുന്നിതെന്തുകാ
രണമിവയെല്ലാംപരനാമംവ്യഥാവായെടുപ്പതിൽസാക്ഷി–വി
ശുദ്ധനായദൈവംപാപത്തെദ്വെഷിച്ചാംഗുണത്തെസ്നെഹി
ച്ചിരിക്കെചതിചൂതുവ്യാജംവെശ്യാദൊഷാദിവ്യഭിചാരവും
മറ്റുമൊരൊകുത്സിതക്രിയകളുംചെയ്‌വിതത്രയുമല്ലപാപവുമ
വനാൽവന്നെന്നുരചെയ്തുമഹാദൈവത്തെദുഷിപ്പതിനെന്ത
വകാശമുള്ളു–പാപത്തിന്നൊത്തശിക്ഷകഴിച്ചുമഹൊന്നതൻ
പുണ്യത്തിന്നൊത്തഫലംനല്കുംനീതിമാനെന്നുതൻനാമംനെ
രായുള്ളിൽധരിച്ചാൽപുനരെന്തു–നരകംകണ്ടതെവൻസ്വൎഗ്ഗം
കണ്ടതുമെവൻഇങ്ങിനെചൊല്ലീടുവാനെന്തുപൊലവകാശം–പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/41&oldid=195086" എന്ന താളിൽനിന്ന് ശേഖരിച്ചത്