താൾ:CiXIV266.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ട്ടുകൊൾ്കന്നിങ്ങിനെവൈദികനും–നമ്മുടെശരീരത്തെപ്പൊറ്റു
വാൻവെണ്ടിവയംആറുനാൾവെലചെയ്തുസമ്പാദിച്ചനന്തരംഎ
ഴാംനാൾവെലയെല്ലാമൊഴിഞ്ഞുതിരുവാക്യംവായിച്ചുംകെട്ടു
മൊൎത്തുംസ്തുതിച്ചുമപെക്ഷിച്ചുമിപ്പരിചസ്മാകമാത്മാക്കൾ്ക്കുജ്ഞാ
നംശുദ്ധീവിസ്തൃതഭാഗ്യമന്വെഷിപ്പാനായിക്കല്പിച്ചതുംഅത്ര
യുമല്ലനമ്മെപ്പൊലെനാംനമുക്കുള്ളഭൃത്യവൎഗ്ഗങ്ങൾമൃഗഗണ
മെന്നിവറ്റെയുംവെലകളെതുംചെയ്‌വാനെകാതെയിരിക്കെണം
പാരാതെയഹൊവതാൻലൊകത്തെസൃഷ്ടിച്ചനാൾമുതലായി
തുമനുഷ്യൎക്കൊരുക്രമമാക്കിയുപയൊഗമായിസ്ഥിരമാക്കി
നാനറിഞ്ഞാലും–ഞങ്ങൾ്ക്കുംപലപലതിരുനാൾകളുണ്ടവഞങ്ങ
ളുംവഴിപൊലെയെല്ലാമാചരിക്കുന്നു.നിങ്ങളാവകതിരുനാൾ
കളിൽദൈവവാക്യമെങ്ങാനുംവിചാരിച്ചുകെൾ്ക്കയുമതിനാലെ
ജ്ഞാനവുംദൈവബൊധമെവമന്വെഷിയാതെകെവലമ
ന്നൊരൊരാഡംബരനാടകാദിഗീതാവാദ്യങ്ങൾമുഴക്കിക്കൊ
ണ്ടുബുദ്ധിമന്ദിച്ചിങ്ങുള്ളദുരാശകൾനിറച്ചുദൈവകൊപമിങ്ങു
ണ്ടാക്കുവാന്മൂലമാകയാലിതുമതുമെന്നുമെതുല്യമാകയില്ലെ
ന്നതറിഞ്ഞാലും–അഞ്ചാതെചൊല്ലീടഞ്ചാമാജ്ഞയുമിനി
ഭവാനെഞ്ചെവിപൂകുമാറുകിഞ്ചനചുരുക്കാതെ–എങ്കിലൊ
കെട്ടുകൊൾകനിമ്പിതൃമാതാക്കളെയമ്പൊടുബഹുമാനിച്ചീടു
കെന്നഞ്ചാമത്–കെൾ്ക്കെണമതിൻവിവരംപറഞ്ഞിപ്പൊളിങ്ങുത
ക്കമുണ്ടല്ലൊപിന്നെയെന്തുവൈഷമ്യമുള്ളൂ–വൈഷമ്യമി
ല്ലപറഞ്ഞീടാമിങ്ങിതിനാൽനാംനമ്മുടെപിതൃമാതാക്കന്മാരെമാ
ത്രമല്ലനമുക്കുസത്യമുപദെശിക്കുന്നവരയുമിരിക്കുംനാടുവാഴ്ച
ക്കാരയുമുപകാരംനമുക്കുചെയ്‌വൊരയുമ്മറ്റുമുന്നതരയുംനിന
ച്ചുബഹുമാനിച്ചവൎക്കുകീഴ്പെട്ടുകൊണ്ടിരിപ്പൊനിതുകല്പിച്ചീടിനാ
ന്മഹാദൈവം–അമ്മയച്ചന്മാർമുഖ്യദൈവതമെന്നുംപിന്നെഅ
മ്മയൊടെതൃത്തുകയ്യൊങ്ങിനാൽത്രീമൂൎത്തികൾതങ്ങളാൽപൊലു
മാപത്തകറ്റീടുവാൻവല്ലാഎന്നെങ്ങൾപുരാതന്മാർചൊന്നവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/39&oldid=195089" എന്ന താളിൽനിന്ന് ശേഖരിച്ചത്