താൾ:CiXIV266.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ഞ്ചവുംവ്യാധിക്ലെശമെന്നിവവരുംവിധൌനമ്മുടെപാപമൂലമെ
ന്നതുനിനയാതെയെന്തിനിങ്ങിനെചെയ്തീടുന്നതുദൈവമെവം
കിംവൃഥാവിവാദിച്ചീടുന്നതുമവനൊടുകണ്ടാലുമിവദൈവനാമ
ത്തെവൃഥാവിവാദിച്ചീടുന്നതുമവനൊടുകണ്ടാലുമിവദൈവനാമ
ത്തെവൃഥായെടുക്കുന്നിതെന്നതിനുള്ളസാക്ഷികളാകുന്നതു–പ
ക്ഷവുംകരുണയുമുള്ളൊനായിരിക്കെയെന്തമ്മഹാദൈവ
ത്തൊടുയാചിച്ചാശ്രയിക്കാത്തുസൎവ്വവല്ലഭനെന്നുള്ളിൽകരുതി
നാലൊന്നിന്നുംകഴിയാതബിംബദൈവങ്ങളിലുംമരിച്ചുപൊയ
മൎത്യന്മാരിലുമാശ്രയിച്ചുനടക്കുന്നതുമെന്തുകഥിക്കപരമാൎത്ഥം
സത്യവാനെത്രെദൈവമെന്നുനാംവിശ്വസിച്ചാലപ്പൊൾനാമതു
പൊലെസത്യംചൊല്ലായ്‌വാനെന്തെതന്തിരുവടിതന്നവാക്യങ്ങ
ൾകൈക്കൊള്ളാതെനമ്മുടെദുരാശാഭിലാഷങ്ങൾപൊലെയുള്ള
ദുഷ്കഥകളുംദുശ്ശാസ്ത്രങ്ങളുംകൈക്കൊള്ളുന്നുചിത്തെചിന്തി
ച്ചുകണ്ടുകൊൾ്കഞാൻചൊന്നതെല്ലാം–സൎവ്വവ്യാപകൻദൈവമെ
ന്നുള്ളതറിഞ്ഞിട്ടുമെതൊരെടത്തുംതാണുയാചിച്ചുസ്തുതിക്കാതെ
ഗെഹത്തിലൊരെടത്തുവസിപ്പൊനെന്നപൊലെചെന്നൊരൊ
ക്ഷെത്രങ്ങളിൽസ്വാമിയെകാണാമെന്നുചൊല്ലുന്നതെന്തൊന്നി
വയെല്ലാമെവിചാരിച്ചാൽതന്നാമംവൃഥായെടുക്കുന്നതുമത്രെ
സ്പുടം–നാലാംകല്പനപറഞ്ഞീടെണമിനിഭവാൻകെളെങ്കിലതു
മെന്നുപറഞ്ഞുവൈദികനും–സ്വസ്ഥനാൾശുദ്ധീകരിപ്പാൻവിചാ
രിക്കയെന്നുംഷൾദിനാന്തരെവെലെചെയ്തുനിൻപണികളെഎപ്പെ
രുംനടത്തിക്കൊൾകെന്നാലെഴാംനാൾനിന്റെകൎത്താവിൻസ്വാ
സ്ഥ്യദിനമാകയാലന്നുനീയുംപുത്രീപുത്രന്മാർദാസിദാസന്മാർമൃ
ഗഗണംത്വൽഗൃഹദ്വാരാന്തരെഇരിക്കുംവിദെശിയുംയാതൊ
രുപ്രവൃത്തിയുംചെയ്യരുതതെന്തിനെന്നാൽആറുനാൾകൊണ്ടു
ദൈവമാകാശംമഹീതലംപാരാവാരവുമതിലുള്ളവയശെഷവും
തീരെനിൎമ്മിച്ചുപുനരെഴാംനാളൊഴികയാൽതദ്ദിനമനുഗ്രഹിച്ച
തിനെശുദ്ധീകരിച്ചിപ്പരിചെല്ലൊനാലാംകല്പനാവിവരണം–
എന്തിതിൻപൊരുൾചിന്തിച്ചുരചെയ്യെണംഭവാനെങ്കിലൊകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/38&oldid=195091" എന്ന താളിൽനിന്ന് ശേഖരിച്ചത്