താൾ:CiXIV266.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

നമുക്കാവശ്യമുള്ളതെല്ലാമവനിൽനിന്നുവരുമെന്നുവിശ്വാസി
ക്കാതെഭുവനത്തെയുംകലുഷത്തെയുംസ്നെഹിച്ചഹൊമാനുഷ
ന്മാരെഭയപ്പെട്ടഥലൊകധനെയുറച്ചുവിശ്വാസംവെച്ചിരി
ക്കുന്നതുമുണ്ടു–ആകയാലൊന്നാമത്തെകല്പനാനമുക്കുള്ള
പാപവുമക്രമവുമാവൊളംകാണിക്കുന്നു--രണ്ടാംകല്പനപറഞ്ഞീ
ടെണമതുകൊണ്ടുമെന്തെല്ലാംവിളങ്ങുമെന്നുള്ളതുംകെൾ്ക്കാ
മല്ലൊ–മീതെആകാശത്തിലും കീഴെഭൂതലത്തിലുംഭൂമിക്കു
കീഴെജലത്തിങ്കലും കണ്ടീടുന്നയാതൊന്നിന്റെയുംസമാകൃതി
യായൊരുരൂപംനീനിണക്കുണ്ടാക്കിവന്ദിച്ചുസെവിച്ചീടായ്ക–
നിന്നുടെദൈവംയജമാനനുമായുള്ളഞാൻനിൎണ്ണയമെരിവു
ള്ളദൈവമായിരിക്കുന്നുഎന്നൊടുപകെക്കുന്നൊരിന്തലമുറ
മൂന്നുമെന്നിയെനാലൊളവുമപ്പന്മാരുടെദൊഷംപിള്ളകളൊ
ടുകൂടച്ചിന്തിക്കുമതുമൂലമെന്നെസ്നെഹിച്ചുമമകല്പനാകൈക്കൊ
ൾവൊൎക്കായായിരംതലമുറയൊളവുംകൃപകാട്ടുംകെളിതുരണ്ടാ
മതുകല്പനയാകുന്നിതു–ബിംബങ്ങൾ തീൎത്തുവന്ദിച്ചീടരുതെന്നി
ങ്ങിനെസന്ദെശമിതിലിത്രയുറച്ചുപറയുന്നുഎന്തുപൊലിത്രഖ
ണ്ഡിച്ചരുൾചെയ്യുന്നുദൈവംഎന്തിതിനവകാശമുണ്ടായിമഹാ
മതെ–എങ്കിലൊമനുഷ്യരെയെറ്റവുംസ്നെഹിക്കയാൽഇങ്ങി
നെകല്പിച്ചതുനമ്മുടെമഹാദൈവംബിംബാരാധനാകൊണ്ടുമനു
ഷ്യൎക്കകപ്പെടുംസങ്കടമായുള്ളകെടത്യന്തംവലിയതുതങ്ങളെ
യുണ്ടാക്കാത്തബ്രഹ്മവിഷ്ണ്വീശന്മാരെന്നിങ്ങിനെയുള്ളദെവന്മാ
ൎക്കൊത്തകണക്കനെകല്ലുകൾകൊണ്ടുംമറ്റുമൊരൊരൂപങ്ങൾ
നിൎമ്മിച്ചുഎന്നുമെദൈവചിഹ്നമൊന്നുമില്ലാതെയുള്ളകള്ളദെ
വകളെവന്ദിച്ചുകൊണ്ടതിനാലെയുള്ളബുദ്ധിയുംമാഴ്കിയന്ധരാ
യനുദിനംപാപസ്നെഹിതന്മാരായിദൈവൊഗ്രകൊപത്തിന്നും
നാരകദണ്ഡത്തിന്നുംകാരണന്മാരായിപ്പൊവാർഇത്രകെടു

കളുണ്ടാക്കുന്നബിംബാരധനമുറ്റംതാൻവിരൊധിച്ചതുറ്റുകൈ
ക്കൊള്ളുന്നൊരെആയിരംവരെകാത്തുദയയുംകാട്ടുമെന്നുമങ്ങി


5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/35&oldid=195096" എന്ന താളിൽനിന്ന് ശേഖരിച്ചത്