താൾ:CiXIV266.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

സംശയമെതുംപിന്നെയുംനിജചിത്തംമുന്നംതാനവർകൾ്ക്കുചെമ്മെ
ബൊധിപ്പിച്ചതുലംഘിച്ചാൽമൃതിവരുമെന്നുംമുന്നമെയുണൎത്തീടിനാ
ൽമഹൊന്നതൻഅത്രയുമല്ലഗുണംസ്നെഹിച്ചുതിന്മപകെച്ചിപ്രകാ
രെണവാണുകൊൾ്‌വാൻശക്തിയുംനല്കി–ഇങ്ങിനെ കാൎയ്യമിരിക്കുമ്പൊ
ഴെങ്ങിനെദൈവമന്നെരംതടവുചെയ്തില്ലെന്നു പറയുന്നു–അത്ര
യുമല്ലബലാല്കാരെണമനുഷ്യരെക്കിൽബിഷത്തിങ്കൽനിന്നു
തടുക്കെന്നുള്ളകാൎയ്യംദൈവജ്ഞാനത്തിന്നുകൊള്ളാകുന്നത
ല്ലതുപൊലെതൽസ്വയംബുദ്ധിയുള്ളമനുഷ്യഭാവത്തിന്നുംത
ക്കതല്ലതെന്തെന്നുചിന്തിച്ചീടുകിൽചൊല്ലാംഹെമത്താലൊ
രുത്തൻദൈവെഷ്ടത്തെനിവൃത്തിച്ചാലായതുമനഃപൂൎവ്വമാ
മനുസരണമൊ–മനഃപൂൎവ്വമായിവരാതൊരനുസരണമൊര
സിക്കയില്ലദൈവമ്മനസിവിചാരിച്ചാൽമനഃപൂൎവ്വമായിമനുഷ്യ
ൻനന്മചെയ്യുന്നതുംമനഃപൂൎവ്വമായപാപംപകച്ചുവിടുന്നതുംത
നിക്കാമ്പൊന്നമഹാദൈവത്തിന്നഭിപ്രീയം–ഇങ്ങിനെയവർ
ദൈവത്തിൽനിന്നുലഭിക്കുന്നനന്മകളാകെനശിപ്പിക്കുമെന്നുള്ള
തെല്ലാംമുന്നമെയെല്ലാമറിഞ്ഞീടിനമഹാദൈവമെന്തിനുകൊ
ടുത്തുപൊലെബദ്ധമായില്ലയൊ–അബദ്ധമായില്ലകളിന്നെ
യൊളവുമതുസുബദ്ധമത്രെദൈവമവരിൽവെച്ചപക്ഷംനമുക്കു
തെളിയിച്ചുദൈവത്തിലാശ്രയിപ്പാനുണൎത്തീടുന്നുനിത്യമത്രയു
മല്ലപാൎത്താൽപിരിഞ്ഞുപൊയവിശുദ്ധാദികൾപുനരപിവിരഞ്ഞു
നല്കീടുവാനിറങ്ങിമനുഷ്യനായിമരിച്ചുജീവിച്ചെഴുനീറ്റുരക്ഷി
താവിങ്കലനുതപിച്ചുമനസ്സൊടുവിശ്വസിച്ചനാരതമിരിക്കുമവ
ർകൾ്ക്കുമവയെല്ലാം–പൂൎവ്വീകജനകന്മാർപാവത്തിൽവീണമൂലംചെ
ണുറ്റവിശുദ്ധിഭാഗ്യാദികൾപൊയവാറുകൂറൊത്തുപറഞ്ഞതു
കെട്ടുഞാനെങ്കിലവർസൂനുക്കളാരെപരിശുദ്ധരൊമലിന
രൊദുൎഭഗന്മാരൊസുഭഗന്മാരൊചൊല്ലെണ്ടതിന്നുത്തരമുരചെ
യ്തുമറ്റെവനതുനെരം–പൂൎവ്വമാനുഷന്മാൎക്കുജനിച്ചപൈതങ്ങ
ളുംമാതൃതാതന്മാൎക്കൊത്തൊരെന്നുചൊല്ലുന്നുവെദംഅത്രയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/32&oldid=195102" എന്ന താളിൽനിന്ന് ശേഖരിച്ചത്