താൾ:CiXIV266.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

യെന്നുരച്ചവർതങ്ങൾ്ക്കുദൈവദത്തമായതുവെണ്ടുവൊളംചെന്നുരാ
വിലെകൂട്ടിച്ചെൎത്തെടുത്തരച്ചവർതങ്ങൾ്ക്കുബൊധിച്ചവാറൊരൊ
രൊവിധമാക്കിയെന്നിയെഅപ്പമായുംമുട്ടുഭക്ഷിച്ചാരവർ—തണ്ണീരി
ല്ലെന്നുജനംപിന്നെയുംവിവാദിച്ചാനന്നെരംമൊശെദൈവകല്പ
നയാലെതന്റെകയ്യിലെകൊൽകൊണ്ടൊരുപാറയെയടിച്ച
പ്പൊൾപാനീയംപുറപ്പെട്ടൊരാറായിങ്ങൊഴുകിനാൻ—ഉണ്ടാവല്ല
തുമർവനത്തിൽനടന്നനാളുണ്ടായവൎത്തമാനമിനിയുംചൊല്ലീടുവാ
ൻ—വളരെയുണ്ടുകാൎയ്യംനടന്നതുരചെയ്വാനതിലൊന്നിപ്പൊൾഭവാ
നൊടുഞാനുരചെയ്യാംജനങ്ങളവർമിസ്രവിട്ടുപൊന്നന്നുമുതൽതുടങ്ങി
യമ്പതാംനാൾതികഞ്ഞപൊതുദൈവംപത്തുകല്പനമഹാമഹിമ
യൊടുകൂടപ്രത്യെകമവൎകൾ്ക്കുകല്പിച്ചുകൊടുത്തിതുഅരണ്യമതിൽസീ
നാഎന്നൊരുമലതന്നിലമൎന്നകാർമെഘത്തിലിറങ്ങിവന്നുദൈ
വംപുകഞ്ഞുമലചൂഴുംമിന്നലുമിടികളുംമുഴങ്ങിഭൂകമ്പവുംചൊല്ലിക്കൂ
ടാതവണ്ണം—കല്പനാകൂടാതെകണ്ടതൊരുപുരുഷനുമദ്രീക്കുസമീ
പിച്ചുചെല്ലരുതെന്നിങ്ങിനെഉണ്ടായിസന്ദെശവുമിങ്ങിനെയിരി
ക്കുമ്പൊളത്യന്തഘൊരശബ്ദമായ്ക്കെട്ടുപത്തുവാക്യംജനങ്ങളെല്ലാ
മവകെട്ടപ്പൊൾഞങ്ങളിപ്പൊൾമരിക്കുമെന്നുപാരംഭയപ്പെട്ടിരു
ന്നിതു—അന്നെരംവിഭുമൊശെദണ്ഡാഹ്വാനംചെയ്തുസന്നിധൌ
മലമുകളെഴുവാൻനിയൊഗിച്ചുകല്പിച്ചവണ്ണംഅവൻചെന്നപ്പൊൾപ
ത്തുവാക്യംകൊടുത്തുകല്പലകരണ്ടിലുമെഴുതീട്ടുജനങ്ങളിവപഠിച്ചീ
ടുവാൻനിയൊഗിച്ചുകനിഞ്ഞുനിജതിരുവിരൽകൊണ്ടെഴുതീട്ടു—നാ
ല്പതുവൎഷമവരരണ്യാന്തരത്തിങ്കൽചുറ്റുസഞ്ചരിച്ചതുവിസ്മയംനി
രൂപിച്ചാൽഎന്തവൎകൾ്ക്കുദൈവംചെയ്വാനായിരുന്നതുമെന്നുകെട്ടു
രചെയ്താനന്നെരംപ്രബൊധകൻ—നിങ്ങളെക്കനാൽദെശത്തിങ്കലു
ൾപ്പെടുത്താംഞാനെന്നുവാഗ്ദത്തംചെയ്താനന്നവർകൾ്ക്കുദൈവംഅ
വർകളവൻവാക്കുകെട്ടനുസരിച്ചെങ്കിലൊരുമാസത്തിനകമവിടെച്ചെ
ന്നുകൊള്ളാംഎങ്കിലുമവർകളവത്യത്ഭുതങ്ങളെദൈവന്തത്തിരുവ
ടിച്ചെയ്തുകണ്ണാൽകണ്ടവരായുംദൈവത്തിൻകയ്യിൽനിന്നുദിവസം


17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/132&oldid=194929" എന്ന താളിൽനിന്ന് ശേഖരിച്ചത്