താൾ:CiXIV266.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

കളെപ്പുറപ്പാടാക്കിപുനരത്രയുമല്ലമിസ്രക്കധിപൻമൊശെചെയ്തവി
സ്മയമെല്ലാംകണ്ടുപൊവിനെന്നനുവാദംകൊടുത്താജനങ്ങളെസ്സാ
കുലമയച്ചുവിട്ടീടിനാനെന്നെവെണ്ടുഇങ്ങിനെഅവർപുറപ്പെട്ടു
ട്ടുപൊയതിൽപിന്നെതന്നുടെസെനയൊടെമന്നവൻപുറപ്പെ
ട്ടയച്ചതുമൂലംഉൾതാപംകലൎന്നതിൽസത്വരമവരെപ്പിന്തുടൎന്നുചെന്നാ
നവൻ—യൂദന്മാർതങ്ങൾ്ക്കുമുമ്പിരിക്കുംസമുദ്രവുമിടഭാഗത്തുംവലഭാഗത്തും
മലകളുംപിന്നാലെവരുന്നൊരുരാജാവുംസൈന്യങ്ങളുമെന്നിവകണ്ടു
ബഹുഭീതിപൂണ്ടതുനെരംമൊശതൻമനൊഭുവിദൈവത്തെപ്രതീ
ക്ഷിച്ചുസാകുലംവിളിച്ചതുകെട്ടരുൾചെയ്തുദൈവംകരസ്ഥലകുടംകൊ
ണ്ടടിക്കസമുദ്രംനീഅടിച്ചാനതുകെട്ടുമൊശയുമതുനെരംരണ്ടായി
പ്പിരിഞ്ഞിരുഭാഗത്തുംമതിൽപൊലെകണ്ടിതുസമുദ്രവുംനില്പിതൂയഹൂ
ദന്മാർഉള്ളങ്കാലടിപൊലുംനനഞ്ഞീടായുംവണ്ണമായതിൽകൂടിന
ടന്നിക്കരചെൎന്നാരവർമിസ്രരാജാവുംസമുദ്രംപിരിഞ്ഞതുകണ്ടുതന്നു
ടെസെനയൊടുംചെന്നതിലിറങ്ങിനാൻ—ഇക്കരെചെൎന്നുമൊശെക
രസ്ഥമായദണ്ഡുസത്വരംദൈവനിയൊഗലതിന്മെലെനീട്ടിഉടനെസ
മുദ്രമൊന്നായ്ചെൎന്നുരാജാവിനെനിഖിലസൈന്യത്തൊടുമൊന്നിച്ചു
മൂടീടിനാൻ—ഇങ്ങിനെയഹൂദന്മാർതങ്ങൾ്ക്കുവന്നരക്ഷകണ്ണാൽക
ണ്ടാണുംപെണ്ണുമെല്ലാരുമൊരുമിച്ചുകൎത്താവെവാഴ്ത്തിസ്തുതിഘൊഷി
ച്ചുപാടീടിനാർതപ്പുകളെടുത്തുകൊണ്ടുത്സുകചിത്തത്തൊടെ—അങ്ങി
നെരക്ഷപ്പെട്ടയൂദജാതികൾപിന്നെയങ്ങൊട്ടുപൊയിതെന്നുചൊ
ദിച്ചുബിംബാൎച്ചകൻ—അതിനുപ്രബൊധകൻചൊല്ലിനാനവനൊ
ടുപറയാമെങ്കിലവരരവിവനാന്തരെനാല്പതുവർഷംവരെചുറ്റിസ്സഞ്ച
രിച്ചിതുവിശ്വാസമുള്ളമൊശതന്നൊടുമൊരുമിച്ചു—വനത്തി
ലവൎക്കുഭക്ഷിപ്പാനുംകുടിപ്പാനുംലഭിച്ചതെങ്ങിനെചൊല്ലിനിക്കുഗ്ര
ഹിപ്പാനായി—ദൈവന്താനവൎക്കതുകൊടുത്താനതിൽവിധംകെളവ
ൻരാത്രൌമഞ്ഞുപെയ്യുമ്പളതിനൊടുകലൎന്നകൊത്തമ്പാല്ധാന്യ
മെന്നതുപൊലെഒരുസാധനമെറ്റംമൃദുവായിരുചിരമായിപാളയ
ത്തിനുചുറ്റുംവീഴ്ത്തിനാൻമണിമണിആകവെഅതിന്പെർമന്നാ


17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/131&oldid=194931" എന്ന താളിൽനിന്ന് ശേഖരിച്ചത്