താൾ:CiXIV266.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

ൻമുന്നമറിയിച്ചതിങ്ങിനെമഹാദൈവം—ചൊദിച്ചാനപ്പൊൾബിംബ
സെവകനവരാരെയൂദജാതിയെഞങ്ങൾ്ക്കറിഞ്ഞുകൂടഎതും—ഇങ്ങി
നെകെട്ടുസത്യവൈദികനുരചെയ്താനങ്ങിനെതന്നെനിങ്ങളറിയുന്നി
ല്ലസത്യംഎന്നാലുമവർനിങ്ങൾദെശത്തുതന്നെഉണ്ടുപിന്നെയുമതിനെ
റ്റമടുത്തുമിരിക്കുന്നു—ഇവരെകൊണ്ടുസത്യവെദത്തിലെന്തുകാണാം
പറഞ്ഞീടെണമെന്നുകെട്ടുമറ്റെവൻചൊന്നാൻയൂദജാതികൾക്കുള്ള
ചരിതംമുഴുവനുംഞാനിപ്പൊൾനിന്നൊടുരചെയ്യെണമെന്നുവന്നാൽഎ
ത്രയുംവലിയൊരുപുസ്തകമെഴുതെണമത്രെയെന്തിനുവെണ്ടിയെന്നു
ഞാൻവിചാരിച്ചുവിസ്തരിക്കാതെചിലമുഖ്യസംഗതികളെപ്രത്യെകമനു
ക്രമമാകവെചൊല്ലീടുവൻ—ഭൂമിയിൽബിംബസെവവൎദ്ധിച്ചകാലത്തി
ങ്കൽലൊകൈകസൃഷ്ടാവായൊരുന്നതമഹാദൈവംയൂദജാതി
ക്കുപിതാവാകുമബ്രഹാമിനെത്തന്തിരുവടിതെരിഞ്ഞെടുത്തുമെൽ
ക്കുമെലെതന്നത്താനവനറിയിച്ചഥവിശെഷിച്ചുതന്നുടെവംശെ
ലൊകരക്ഷിതാവരുമെന്നുഅബ്രഹാമിനുദൈവംകൊടുത്തവാ
ഗ്ദത്തവുമിത്ഥംകെട്ടതുനെരംചൊദിച്ചുബിംബാൎച്ചകൻ—രക്ഷകന്ത
ന്നെക്കുറിച്ചബ്രഹാമിനുദൈവമക്കാലമരുൾചെയ്തവാഗ്ദത്തംയഹൂ
ദന്മാർവിശ്വാസപൂൎവ്വംപരിഗ്രഹിച്ചൊഎന്നുകെട്ടുതൽക്ഷണം
പ്രബൊധകനുത്തരമുരചെയ്തുഅങ്ങിനെചെയ്വാനവരിൽചിലമനു
ഷ്യൎക്കുനന്നായിക്കിട്ടിദൈവാനുഗ്രഹമതുമൂലംകൈക്കൊണ്ടായവ
രതുവിസ്തരിച്ചുരചെയ്തുതൽസമശുദ്ധാചാരനടപ്പാൻപഠിപ്പിച്ചു—അ
ന്നെരംബിംബാൎച്ചകൻചൊദിച്ചാനിപ്രകാരമെന്നാകിലന്യന്മാൎക്കും
സത്യത്തെഅറിവാനായിയഹൂദ്യദെശമൊരുപാഠശാലയെപ്പൊ
ലെകാണുന്നിതെന്നുകെട്ടുസാമൊദമുരചെയ്തു---ദൈവമാജാതിക്കാ
രെത്താൽതെരിഞ്ഞെടുത്തുകൊണ്ടവരന്തികെപരിശുദ്ധമാനവന്മാ
രെഅയച്ചുദൈവവാക്യമവൎക്കുകാണിച്ചതിൽകരുത്തെന്തെന്നാ
ലെല്ലാമൎത്യരുംരക്ഷപെട്ടുസത്യത്തിന്നറിവിന്നുവരുവാനായിത്തന്നെ
തന്തിരുവഴിതിരുവുള്ളമായതുകൊണ്ടു—ചൊദിച്ചാനപ്പൊൾബിംബ
സെവകനവരതുകൈക്കൊണ്ടശെഷമതുകണക്കെനടന്നിതൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/125&oldid=194941" എന്ന താളിൽനിന്ന് ശേഖരിച്ചത്