താൾ:CiXIV266.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

വാദംഅറിയിച്ചവർദൈവശുശ്രൂഷക്കാരെന്നതുവളരെഅത്ഭുത
ങ്ങളടയാളങ്ങൾകൊണ്ടുംഅധികപരിശുദ്ധനടപ്പുംകൊണ്ടുംസത്യംവി
രവിൽപ്രകാശിപ്പിച്ചധികംമനുഷ്യരെമനസ്സുതിരിച്ചുസഞ്ജാത
കൌതുകംയെശുവിശിഷ്ടശിഷ്യരാക്കിധരിക്കസമസ്തവും—ഇങ്ങി
നെയുള്ളതെല്ലാംനടക്കുമെന്നുള്ളതുവന്നീടുമുമ്പെദൈവമല്ലാതെ
അറിഞ്ഞതാർആകയാലെവമറിയിച്ചീടുമുപദെശംദൈവത്താലു
ണ്ടായതെന്നുള്ളതിനയ്യമെന്തു—ഇപ്പറഞ്ഞവഎല്ലാംനടന്നുകഴി
ഞ്ഞവഎന്നുള്ളതെന്തുകൊണ്ടുനിൎണ്ണയിക്കുന്നുവയം—നടന്നവൎത്തമാ
നംകണ്ടുകെട്ടുള്ളവരാലൊഴിഞ്ഞുമറ്റെങ്ങിനെഅറിഞ്ഞുകൊൾ
വാൻവഴിമശീഹവന്നുപിറന്നപരംപാടുപെട്ടുമരിച്ചശെഷംജീവി
ച്ചെഴുന്നെള്ളുന്നതിന്നുതത്രപാൎക്കുന്നയൂദജാതികളത്രെദെശെചുറ്റുംപാ
ൎക്കുന്നപുറജാതികളായുള്ളൊരുംസാക്ഷിയായിരിക്കുന്നതക്കാലം
യെഹൂദരുംശെഷമുള്ളൊരുംപലർകൈക്കൊണ്ടുക്രിസ്തുമാൎഗ്ഗം—നടന്ന
വൎത്തമാനത്തിങ്കൽസംശയമല്ലവൎക്കുണ്ടായലതുകൈക്കൊണ്ടീടു
കയില്ലഅറുനൂറാണ്ടുചെന്നശെഷമുണ്ടായമുഹമ്മതികമാൎഗ്ഗക്കാരും
തങ്ങൾ്ക്കുനവിയായമമ്മതിനുപദെശംപരത്തീടുവാൻതുടൎന്നിങ്ങിനെ
യുള്ളവരുംചൊല്ലുന്നിതീശാനവിഉണ്ടായിതെന്നുംബഹുപുതുമകാട്ടി
യെന്നുമിങ്ങിനെയെല്ലാമവർസമ്മതസാക്ഷിയുണ്ടുഇത്രസാക്ഷിക
ളേവംനടന്നകാൎയ്യങ്ങൾ്ക്കുനിൽക്കുമ്പൊളവചൊല്ലിസംശയിപ്പതിനെ
ന്തെ—


൧൭. അദ്ധ്യായം

യെശുക്രിസ്തനെക്കൊണ്ടുമാത്രമീവകകാൎയ്യംലൊകത്തിൽദൈവം
മുന്നമറിയിച്ചതുവിട്ടുവെറെമറ്റെതുമറിയിച്ചില്ലയൊദൈവ
മെവംചൊദിച്ചുകെട്ടുചൊല്ലിനാൻപ്രബൊധകൻ—പിന്നെയുമനെ
കംകാൎയ്യങ്ങൾമാനുഷന്മാൎക്കുതന്തിരുവഴിസത്യവെദവാചകങ്ങളി
ൽമുന്നറിയിച്ചാനതിൽമുഖ്യമായിലൊകത്രാതാതന്നവതാരംയൂ
ദജാതിയിലാകകൊണ്ടുയൂദജാതിയെകൊണ്ടുപലകാൎയ്യങ്ങളുണ്ടുതാ


16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/124&oldid=194943" എന്ന താളിൽനിന്ന് ശേഖരിച്ചത്